സിദ്ധാര്‍ഥന്‍റെ മരണം : കൊലപാതക സാധ്യത ആഴത്തിൽ അന്വേഷിക്കണമെന്ന് പോലീസ്
സിദ്ധാര്‍ഥന്‍റെ മരണം : കൊലപാതക സാധ്യത ആഴത്തിൽ അന്വേഷിക്കണമെന്ന് പോലീസ്
Monday, March 4, 2024 5:05 AM IST
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് രണ്ടാംവർഷ ബിരുദ വിദ്യാർഥി സിദ്ധാർഥന്‍റേതു കൊലപാതകമാകാനുള്ള സാധ്യതയിൽ വ്യക്തമായ നിഗമനത്തിൽ എത്തിച്ചേരേണ്ടതുണ്ടെന്നു പോലീസ്. കേസ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ടി.എൻ. സജീവൻ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിവരം. മരണത്തിനു മുന്പ് സിദ്ധാർഥനു നേരിടേണ്ടിവന്നത് അതിക്രൂര മർദനമാണെന്നു റിപ്പോർട്ടിൽ പറയുന്നു.

സിദ്ധാർഥന്‍റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നും ദേഹത്തെ പരിക്കുകൾ ഇക്കാര്യം സാധൂകരിക്കുന്നതാണെന്നും മാതാപിതാക്കളും ബന്ധുക്കളും അധികാരികൾക്കു നൽകിയ പരാതികളിൽ ആരോപിക്കുന്നുണ്ട്. 


മാധ്യമങ്ങൾ മുഖേനയും ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം ആഴത്തിൽ അന്വേഷിച്ച് കൊലപാതകസാധ്യത സംബന്ധിച്ച് വ്യക്തമായ നിഗമനത്തിൽ എത്തിച്ചേരേണ്ടതുണ്ട്. ജാമ്യം അനുവദിച്ചാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അതുവഴി കേസിന്‍റെ സുഗമമായ അന്വേഷണം തടസപ്പെടുത്താനും സാധ്യതയുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.