മറ്റത്തിൽ ഭൂമിദാന പദ്ധതി; അപേക്ഷകളുടെ പരിശോധന തുടങ്ങി
Tuesday, March 19, 2024 7:24 AM IST
പരപ്പ: അക്യുപംങ്ചർ ചികിത്സാ വിദഗ്ധൻ ഡോ. സജീവ് മറ്റത്തിലിന്‍റെ ആഭിമുഖ്യത്തിൽ 20 നിർധന കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി നൽകുന്ന മറ്റത്തിൽ ഭൂമിദാന പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്താനായി അപേക്ഷകളുടെ പരിശോധന തുടങ്ങി.

ഭൂമിദാന കമ്മിറ്റിയുടെ രക്ഷാധികാരിയായ കണ്ണൂർ ബിഷപ് മാർ അലക്സ് വടക്കുംതല ആദ്യ അപേക്ഷ പരിശോധിച്ച് ഉദ്ഘാടനം നിർവഹിച്ചു. കാലം ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട ഒരു നന്മയാണ് ഡോ. സജീവ് മറ്റത്തിലിന്‍റെ ഭൂമിദാനത്തിലൂടെ സംഭവിക്കുന്നതെന്ന് മാർ അലക്സ് വടക്കുംതല പറഞ്ഞു.

പരപ്പ കനകപ്പള്ളി സ്വദേശിയായ ഡോ. സജീവ് മറ്റത്തിൽ തന്‍റെ മകൻ ബോറിസ് ജോസ് സജിയുടെ വിവാഹത്തോടനുബന്ധിച്ചാണ് 20 നിർധന കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി നൽകുന്നത്. ചടങ്ങിൽ കണ്ണൂർ രൂപത വികാരി ജനറാൾ ഫാ. ക്ലാരൻസ് പാലിയത്ത്, ഫാ. പീറ്റർ കനിഷ്, ഫാ. അനിൽ അറക്കൽ, സിജോ പി. ജോസഫ്, സ്കറിയ തോമസ് കാഞ്ഞമല, എ.സി.എ. ലത്തീഫ്, കെ.എ. സാലു, ബിജു തുളിശേരി, വിജയൻ കോട്ടയ്ക്കൽ, മനോജ് മുടവനാട്ട്, നാരായണൻ കനകപ്പള്ളി, ഡെന്നിസ് കനകപ്പള്ളി എന്നിവർ സംബന്ധിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവരെ ഉടൻതന്നെ വിവരമറിയിച്ച് ഭൂമി കൈമാറുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഭൂമിദാന കമ്മിറ്റി അറിയിച്ചു.