ദുബായ്: ജയിലിൽ കഴിയുന്ന സമാധാന നൊബേൽ പുരസ്കാര ജേതാവ് നർഗീസ് മുഹമ്മദിക്ക് ആറു മാസം തടവിനുകൂടി ശിക്ഷിച്ച് ഇറേനിയൻ അധികൃതർ. നർഗീസിന്‍റെ മോചനത്തിനായി പ്രചാരണം നടത്തുന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.

അധികൃതരുടെ ഉത്തരവുകൾ അനുസരിച്ചില്ലെന്ന കാരണത്താലാണ് ആറു മാസം തടവിനു ശിക്ഷിച്ചത്. രാഷ്‌ട്രീയ തടവുകാരിയുടെ വധശിക്ഷയ്ക്കെതിരേ പ്രതിഷേധിച്ചതാണ് നർഗീസിനെതിരേ ആരോപിക്കപ്പെടുന്ന കുറ്റം.


അന്പത്തിരണ്ടുകാരിയായ നർഗീസ് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് വർഷങ്ങളായി ജയിലിൽ കഴിയുകയാണ്. ഇറാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിലാണ് നർഗീസ് മുഹമ്മദിയെ പാർപ്പിച്ചിരിക്കുന്നത്. 2023ലാണ് നർഗീസിന് സമാധാന നൊബേൽ പുരസ്കാരം ലഭിച്ചത്.