മിസിസാഗ രൂപത പതിറ്റാണ്ടിന്‍റെ പ്രഭയിൽ
മിസിസാഗ രൂപത പതിറ്റാണ്ടിന്‍റെ പ്രഭയിൽ
Friday, September 27, 2024 12:17 AM IST
ടൊറോന്‍റോ: കാനഡയിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായി രൂപീകരിക്കപ്പെട്ട മിസിസാഗ രൂപത പത്താം വര്‍ഷത്തിലേക്ക്.

2015 ഓഗസ്റ്റ് ആറിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് സ്ഥാപിച്ചത്. ഡോ. ജോസ് കല്ലുവേലിയുടെ മെത്രാഭിഷേകവും എക്‌സാര്‍ക്കേറ്റിന്‍റെ ഉദ്ഘാടനവും 2015 സെപ്റ്റംബര്‍ 19ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് നടന്നത്.

ഈ മാസം 28 മുതല്‍ 2025 സെപ്റ്റംബര്‍ 20 വരെ നീളുന്ന ദശവത്സരാഘോഷമാണ് രൂപത ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനം 28ന് എഡ്മണ്ടന്‍ വിശുദ്ധ അല്‍ഫോന്‍സ സീറോമലബാര്‍ ഫൊറോന പള്ളിയില്‍ നടക്കും.


ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കാനഡയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ഇവാന്‍ ജെര്‍കോവിക് ഉദ്ഘാടനം ചെയ്യും.

എഡ്മണ്ടന്‍ ആര്‍ച്ച്ബിഷപ് റിച്ചാര്‍ഡ് വില്യം സ്മിത്ത് ലോഗപ്രകാശനം നിര്‍വഹിക്കും. വികാരി ജനറാൾ ഫാ. പത്രോസ് ചമ്പക്കരയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിക്കു നേതൃത്വം നല്‍കും. വിശുദ്ധ കുര്‍ബാന വര്‍ഷ പ്രഖ്യാപനം മാര്‍ ജോസ് കല്ലുവേലില്‍ നടത്തും. നിരവധി പദ്ധതികളാണ് രൂപത ദശവത്സരാഘോഷത്തിന്‍റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.