വരൾച്ചയിൽ 46,587 ഹെക്ടറിൽ കൃഷിനാശം
വരൾച്ചയിൽ 46,587 ഹെക്ടറിൽ കൃഷിനാശം
Friday, June 21, 2024 3:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം വരൾച്ച ബാധിച്ച് 46,587 ഹെക്ടറിൽ കൃഷിനാശം സംഭവിച്ചതായി മന്ത്രി പി.പ്രസാദ് നിയമസഭയിൽ പറഞ്ഞു.

257. 12 കോടിയുടെ നേരിട്ടുള്ള നഷ്ടവും 118.69 കോടിയുടെ പരോക്ഷ നഷ്ടവും കണക്കാക്കിയിട്ടുണ്ട്. 56,947 കർഷകരെ വരൾച്ച ബാധിച്ചു.

ഇടുക്കി, പാലക്കാട്, വയനാട്, തൃശൂർ ഉൾപ്പെടെ എല്ലാ ജില്ലയിലും വരൾച്ചയും ഉഷ്ണതരംഗവും ബാധിച്ചു.

ഉഷ്ണതരംഗം മൂലം കൃഷിനശിച്ച ചെറുകിട നാമമാത്ര കർഷകർക്കും ഇതര കർഷകർക്കുരണ്ട്് ഹെക്ടർ വരെയുള്ള കൃഷിനാശത്തിനു സംസ്ഥാന ദുരന്തപ്രതികരണനിധിയിൽ നിന്നുള്ള ആനൂകൂല്യവും സംസ്ഥാന വിഹിതവും നൽകുന്നതിനുള്ള നടപടിയായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.