ഡാളസ്: കഴിഞ്ഞ മൂന്നു വര്‍ഷം ഡാളസ് സെന്‍റ് പോൾസ് പള്ളിയുടെ വികാരിയായി സേവനം അനിഷ്ഠിച്ചിരുന്ന റവ.ഫാ. ഷൈജു സി. ജോയിക്കും കുടുംബത്തിനും സെന്‍റ് പോൾസ് ഇടവക സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം 12ന് നടത്തിയ യാത്രയയപ്പ് യോഗം വൈസ് പ്രസിഡന്‍റ് തോമസ് എബ്രഹാമിന്‍റെ അധ്യക്ഷതയിൽ കൂടി.

ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ അച്ചനും കുടുംബത്തിനും പൂച്ചെണ്ടുകള്‍ നല്‍കി വേദിയിലേക്ക് സ്വാഗതം ചെയ്തു. ഇടവക ഗായക സംഘത്തിന്‍റെ പ്രാരംഭ ഗാനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമിട്ടു.

എം.സി. അലക്സാണ്ടർ (സീനിയർ സിറ്റിസൺ) പ്രാരംഭ പ്രാര്‍ഥന നടത്തി. സോജി സ്കറിയ(ഇടവക സെക്രട്ടറി) അച്ചനേയും കുടുംബത്തേയും ഇടവകാംഗങ്ങളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.

പിന്നീട് നടന്ന അനുമോദന പ്രസംഗങ്ങള്‍ക്ക് ലീ മാത്യു (സണ്‍ഡേ സ്കൂൾ), ആനി വർഗീസ് (സേവികാ സംഘം), നോവിൻ വൈദ്യൻ (യൗംഗ് ഫാമിലി), ആനി ജോർജ് (യൂത്ത് ഫെല്ലോഷിപ്പ്),

ടോണി കോരുത് (യുവജന സഖ്യം), ജോൺ തോമസ് (ഗായക സംഘം), സോജി സ്കറിയ (സെന്‍റ് പോൾസ് ചർച്ച) എന്നിവര്‍ അച്ചനില്‍ നിന്നും തങ്ങളുടെ സംഘടനകള്‍ക്ക് ലഭിച്ച നേതൃത്വത്തിനും കരുതലിനും നന്ദിയും സ്‌നേഹവും അറിയിച്ചു.

ഇടവകയുടെ പാരിതോഷികം ട്രസ്റ്റിമാരായ ജോൺ മാത്യു, സക്കറിയ തോമസ് എന്നിവർ സന്തോഷപൂർവം അച്ചന് നൽകി. നന്ദി പ്രകാശനം സക്കറിയ തോമസ് രേഖപ്പെടുത്തി.


സണ്ണിവൽ വെസ്റ്റ് പ്രയർ ഗ്രൂപ്പ് തങ്ങളുടെ പാരിതോഷികം പ്രയർ ഗ്രൂപ്പ് ലീഡർ പി.പി. ചെറിയാൻ സ്നേഹപൂർവം അച്ചന് നൽകി.





കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ഇടവക നല്‍കിയ സ്‌നേഹത്തിനും കൈത്താങ്ങലിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി കൊണ്ടായിരുന്നു സുബി കൊച്ചമ്മയുടെ മറുപടി പ്രസംഗം.

തങ്ങള്‍ക്ക് ഈ ദേശത്തും ആരെങ്കിലും ഉണ്ടെന്ന് ഒരു ധൈര്യം നല്‍കിയ ഇടവകയായിരുന്നു സെന്‍റ് പോൾസ് മാര്‍ത്തോമ്മാ ഇടവകയും അവിടെയുള്ള അംഗങ്ങളുമെന്ന് സുബി കൂട്ടിച്ചേര്‍ത്തു.

റവ. ഷൈജു സി. ജോയ് തന്‍റെ മറുപടി പ്രസംഗത്തില്‍ സെന്‍റ് പോൾസ് ഇടവകയിലെ അംഗങ്ങള്‍ തനിക്കും കുടുംബത്തിനും നല്‍കിയ സ്‌നേഹത്തിന് നന്ദിയറി‌യിച്ചു.

പുതിയ സ്ഥലത്തും ധന്യമായ ശുശ്രൂഷ ചെയ്യുവാന്‍ സാധ്യമാക്കിത്തരണമേയെന്ന് നിങ്ങള്‍ ഓരോരുത്തരും പ്രാര്‍ഥിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു.

മൂന്നു വർഷങ്ങളിലെ ഭാരവാഹികളെ പേരെടുത്തു പറഞ്ഞു നന്ദി അറിയിച്ചു. ആത്മായ ശുശ്രുഷകനായ രാജൻകുഞ്ഞു സി. ജോർജ് ക്ലോസിംഗ് പ്രയർ നടത്തി അച്ചന് ആശിർവാദം പറഞ്ഞ് യാത്ര‌യയപ്പ് യോഗം അവസാനിപ്പിച്ചു.

കടന്നുവന്ന എല്ലാവര്‍ക്കും ഇടവക കമ്മിറ്റി സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.