അപകട ഭീഷണി: വൃക്ഷശിഖരങ്ങൾ മുറിച്ചു നീക്കി
Monday, July 1, 2024 3:42 AM IST
തൊടുപുഴ: നഗരമേഖലയിൽ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള സ്ഥലത്ത് അപകടഭീഷണി സൃഷ്ടിച്ചിരുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കി. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ഇത്തരം മരങ്ങൾ ചുവടെ മുറിച്ചു നീക്കിയോ ശിഖരങ്ങൾ മുറിച്ചു മാറ്റിയോ അപകടഭീഷണി ഒഴിവാക്കണമെന്ന നഗരസഭയിൽ കൂടിയ ട്രീ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നടപടി.

ഡോ. എ.പി.ജെ. അബ്ദുൽ കലാം ഹയർ സെക്കൻഡറി സ്കൂൾ, വെങ്ങല്ലൂർ മുനിസിപ്പൽ യുപി സ്കൂൾ, കാഞ്ഞിരമറ്റം ഹൈസ്കൂൾ എന്നിവിടങ്ങളിൽ അപകട ഭീഷണി സൃഷ്ടിച്ചിരുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റി.

മുനിസിപ്പൽ പാർക്കിനുള്ളിലും അന്പലം ബൈപാസിലും ജനങ്ങൾക്കും ഗതാഗതത്തിനും ജനങ്ങൾക്കും ഭീഷണി സൃഷ്ടിച്ചിരുന്ന മരങ്ങളുടെ ശിഖരങ്ങളും മുറിച്ച് നീക്കംചെയ്തു. നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രജീഷ് കുമാർ, വി.പി. സതീശൻ എന്നിവർ നേതൃത്വം നൽകി.

ശിഖരങ്ങൾ മുറിച്ചു നീക്കണം

മുട്ടം: തൊടുപുഴ താലൂക്കിന്‍റെ പരിധിയിൽ പാതയോരങ്ങളിൽ സ്ഥിതിചെയ്യുന്ന വൃക്ഷങ്ങളുടെ അപകടാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സെന്‍റർ ഫോർ റീജണൽ സ്റ്റഡീസ് ആവശ്യപ്പെട്ടു.

തൊടുപുഴ താലൂക്കിലുള്ള 13 പഞ്ചായത്ത്, നഗരസഭ എന്നിവയുടെ പരിധിയിൽ പാതയോരങ്ങളിൽ നൂറു കണക്കിനു വൃക്ഷങ്ങളാണ് അപകടാവസ്ഥയിലുള്ളത്. വൃക്ഷങ്ങൾ ചുവടെ വെട്ടി മാറ്റാതെ ശിഖരങ്ങൾ മാത്രം മുറിച്ച് അപകടാവസ്ഥ പരിഹരിക്കണം.

അധികൃതർ പ്രശ്നത്തിൽ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ സുജി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടോമി ജോർജ് മൂഴിക്കുഴിയിൽ, കൃഷ്ണൻ കണിയാപുരം, എം.എ. ഷബീർ, അജയൻ താന്നിക്കാമാറ്റം, സിജോ കളരിക്കൽ പ്രസംഗിച്ചു.