റിയാദ്: പരിക്കേറ്റു ദീർഘനാളായി വിശ്രമത്തിലായിരുന്ന ബ്രസീൽ സൂപ്പർ ഫുട്ബോളർ നെയ്മർ തിരിച്ചെത്തി. എഎഫ്സി ചാന്പ്യൻസ് ലീഗിൽ അൽ ഐൻ എഫ്സിക്കെതിരേ അൽ ഹിലാലിനുവേണ്ടി നെയ്മർ കളിക്കളത്തിൽ ഇറങ്ങി.

അൽ ഐനെതിരായ മത്സരത്തിന്‍റെ 77-ാം മിനിറ്റിൽ പകരക്കാരുടെ ബെഞ്ചിൽനിന്നായിരുന്നു നെയ്മർ കളത്തിലെത്തിയത്.


കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് നെയ്മർ അൽ ഹിലാലിൽ എത്തിയത്. വെറും അഞ്ചു മത്സരത്തിനുശേഷം പരിക്കിനെത്തുടർന്ന് പുറത്തായി. പിന്നീട് ഇപ്പോഴാണ് ബ്രസീൽ താരം സജീവ ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നത്. മത്സരത്തിൽ അൽ ഹിലാൽ 5-4ന് അൽ ഐനെ തോൽപ്പിച്ചു.