കൊച്ചി: സ്വര്‍ണവായ്പാ ധനകാര്യസ്ഥാപനമായ ഇന്‍ഡല്‍ മണി കടപ്പത്ര വില്പനയിലൂടെ 150 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളാണു പുറത്തിറക്കുക. ഇന്നലെ ആരംഭിച്ച ഇഷ്യൂ നവംബര്‍ നാലുവരെ നീണ്ടുനില്‍ക്കും.

ആദ്യഘട്ടത്തില്‍ 75 കോടി രൂപ വിപണിയില്‍നിന്നു സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്. തുടര്‍ന്ന് അധികമായി 75 കോടി രൂപ സമാഹരിക്കാനുള്ള അനുമതിയുമുണ്ട്.


366 ദിവസം മുതല്‍ 66 മാസം വരെയാണു നിക്ഷേപ കാലയളവ്. 66 മാസം കൊണ്ട് ഇരട്ടിയാകുന്ന നിക്ഷേപത്തിന് പ്രതിവര്‍ഷം 13.44 ശതമാനം കൂപ്പണ്‍ നിരക്ക് ഉണ്ടായിരിക്കും. മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലാണു കടപ്പത്രങ്ങള്‍ ലിസ്റ്റ് ചെയ്യുക. ഇഷ്യുവിന്‍റെ ലീഡ് മാനേജര്‍ വിവ്രോ ഫിനാന്‍ഷല്‍ സര്‍വീസസ് ലിമിറ്റഡാണ്.