കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് ഉത്പന്ന വിവരങ്ങൾ ചാറ്റ്ബോട്ടിലൂടെ 24 മണിക്കൂറും
കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് ഉത്പന്ന വിവരങ്ങൾ ചാറ്റ്ബോട്ടിലൂടെ 24 മണിക്കൂറും
Thursday, October 17, 2024 11:29 PM IST
കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആൻഡ് സെറാമിക് പ്രൊഡക്‌ട്സ് ലിമിറ്റഡിന്‍റെ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏതു ഭാഷയിലും ഏതു സമയത്തും ലഭ്യമാകും.

സ്ഥാപനത്തിന്‍റെ വിപണനസാധ്യതകൾ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി എഐ ചാറ്റ്ബോട്ട് സംവിധാനത്തോടെയാണ് ഈ സംവിധാനം ഒരുക്കിയത്. എറണാകുളത്തു നടന്ന വ്യവസായ വകുപ്പിന്‍റെ അർധവാർഷിക അവലോകന യോഗത്തിൽ വ്യവസായ മന്ത്രി പി. രാജീവ് എഐ ചാറ്റ്ബോട്ടിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

കേരളത്തിലെ പൊതുമേഖലയിൽ ആദ്യമായാണ് എഐ ചാറ്റ്ബോട്ട് നിലവിൽ വരുന്നത്. കമ്പനിയുടെ വെബ്സൈറ്റുമായി സംയോജിപ്പിച്ചാണ് ചാറ്റ്‌ബോട്ടിന്‍റെ സാധ്യത പ്രയോജനപ്പെടുത്തുന്നത്.

ടെക്നോപാർക്കിൽ പ്രവർത്തിക്കുന്നത കേരള സ്റ്റാർട്ട്അപ് മിഷൻ അംഗീകൃത സ്ഥാപനമായ ഗൗഡേ ബിസിനസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ട് അപ്പാണ് ക്ലേയ്സ് എന്നു നാമകരണം ചെയ്ത ചാറ്റ്ബോട്ട് വികസിപ്പിച്ചെടുത്തത്.


ചാറ്റ്ബോട്ട് കമ്പനിയുടെ വൈബ്സൈറ്റുമായി സംയോജിപ്പിക്കുന്നതോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ചാറ്റ്ബോട്ട് സജ്ജമാകും. കമ്പനിയുടെ ഏത് ഉത്പന്നങ്ങളെക്കുറിച്ചും ഏത ഭാഷയിൽ അന്വേഷിച്ചാലും വിവരങ്ങൾ അതത് ഭാഷയിൽ ഇതോടെ ലഭ്യമാകും.

ഇരുപത്തിനാലു മണിക്കൂറും സേവനം ലഭ്യമാകുന്നതോടെ ഏതു സമയത്തും അന്വേഷകർക്കു മറുപടി ലഭിക്കുന്നതിനാൽ വിപണന സാധ്യത വർധിപ്പിക്കുമെന്നു മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ പറഞ്ഞു.

ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ,ആനി ജൂല, ബിപിടി ചെയർമാൻ കെ.അജിത്കുമാർ, മെമ്പർ സെക്രട്ടറി പി. സതീഷ്കുമാർ ക്ലേയ്സ് ആൻഡ് സിറാമിക്സ് മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ, എം. സുമേഷ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.