കേരളത്തിന്റെ ആരോഗ്യമേഖലയിലെ മുന്നേറ്റവും കുറഞ്ഞ ചികിത്സാ ചെലവും മികച്ച ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യവും ഇതിന് കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
80ഓളം പ്രദര്‍ശകരും 3000 വാണിജ്യ സന്ദര്‍ശകരും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് കേരള ഹെല്‍ത്ത് കെയര്‍ പാനല്‍ കോ കണ്‍വീനര്‍ ഡോ. വി.പി. ലൂയിസ് പറഞ്ഞു.