ആഗോള ആയുര്‍വേദ ഉച്ചകോടി: കേരള ഹെല്‍ത്ത് ടൂറിസം പതിപ്പ് 29നും 30നും കൊച്ചിയില്‍
ആഗോള ആയുര്‍വേദ ഉച്ചകോടി: കേരള ഹെല്‍ത്ത്  ടൂറിസം പതിപ്പ് 29നും 30നും കൊച്ചിയില്‍
Tuesday, August 27, 2024 1:35 AM IST
കൊച്ചി: കേരളത്തിന്‍റെ ആരോഗ്യമേഖലയിലെ ആഗോള സാധ്യതകള്‍ വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ആറാമത് ആഗോള ആയുര്‍വേദ ഉച്ചകോടിയും 11-ാമത് കേരള ഹെല്‍ത്ത് ടൂറിസം പതിപ്പും 29നും 30നും അങ്കമാലി അഡല്ക്‌സ് ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചകോടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

ആയുഷ് സെക്രട്ടറി രാജേഷ് കൊടേച്ച, കേരള ടൂറിസം സെക്രട്ടറി കെ. ബിജു, മാലദ്വീപ് ആരോഗ്യ സഹമന്ത്രി അഹമ്മദ് ഗാസിം എന്നിവര്‍ പങ്കെടുക്കും.

ഇക്കുറി 18 രാജ്യങ്ങളിലെ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ആഗോള ആയുര്‍വേദ ഉച്ചകോടി ചെയര്‍മാന്‍ ഡോ. സജികുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കോവിഡിനുശേഷം കേരളത്തിലേക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.


കേരളത്തിന്‍റെ ആരോഗ്യമേഖലയിലെ മുന്നേറ്റവും കുറഞ്ഞ ചികിത്സാ ചെലവും മികച്ച ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യവും ഇതിന് കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

80ഓളം പ്രദര്‍ശകരും 3000 വാണിജ്യ സന്ദര്‍ശകരും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് കേരള ഹെല്‍ത്ത് കെയര്‍ പാനല്‍ കോ കണ്‍വീനര്‍ ഡോ. വി.പി. ലൂയിസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.