‘ഫ്രഷ് ബൈറ്റ്സ്’ കുടുംബശ്രീ ചിപ്സും ശർക്കരവരട്ടിയും പുതിയ ബ്രാൻഡിൽ
‘ഫ്രഷ് ബൈറ്റ്സ്’ കുടുംബശ്രീ ചിപ്സും  ശർക്കരവരട്ടിയും പുതിയ ബ്രാൻഡിൽ
Monday, August 26, 2024 2:53 AM IST
തിരുവനന്തപുരം: കുടുംബശ്രീ സംരംഭകർ തയാറാക്കുന്ന ചിപ്സും ശർക്കരവരട്ടിയും ‘ഫ്രഷ് ബൈറ്റ്സ്’ എന്ന ബ്രാൻഡിൽ വിപണിയിലേക്ക്. വിവിധ ജില്ലകളിൽ ചിപ്സ്, ശർക്കരവരട്ടി എന്നിവ ഉത്പാദിപ്പിക്കുന്ന 300 യൂണിറ്റുകളിൽനിന്നു തെരഞ്ഞെടുത്ത 700ലേറെ സംരംഭകരാണു ബ്രാൻഡിംഗിന്‍റെ ഭാഗമാകുന്നത്.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രോഡക്‌ട് ലോഞ്ചും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു തൃശൂരിൽ സിവിൽ ലൈൻ വെഡിംഗ് വില്ലേജിൽ തദ്ദേശ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. 2017-18 സാന്പത്തിക വർഷമാണ് കുടുംബശ്രീ ഉത്പന്നങ്ങൾ ഒറ്റ ബ്രാൻഡിൽ വിപണിയിൽ എത്തിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങളുടെ തുടക്കം. ഈ സാന്പത്തിക വർഷം കൂടുതൽ ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് ഓണത്തിന് മുന്നോടിയായി ‘ഫ്രഷ് ബൈറ്റ്സ്’ വിപണിയിലെത്തിക്കുന്നത്.


വനിതാ സംരംഭകർക്ക് കൂടുതൽ തൊഴിലവസരങ്ങളും വരുമാനവും ലഭ്യമാക്കുകയാണ് ലക്ഷ്യം. കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ വിദഗ്ധ പരിശീലനം നേടിയ സംരംഭകർ തയാറാക്കുന്ന ചിപ്സും ശർക്കരവരട്ടിയുമാണ് ഫ്രഷ് ബൈറ്റ്സ് ബ്രാൻഡിൽ പുറത്തിറങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.