കൊച്ചി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കുകള്‍ ഫെഡറല്‍ ബാങ്ക് വര്‍ധിപ്പിച്ചു.

500 ദിവസത്തേയ്ക്കുള്ള നിക്ഷേപങ്ങള്‍ക്ക് റസിഡന്‍റ് സീനിയര്‍ സിറ്റിസൺസിന് ലഭിക്കുന്ന പലിശനിരക്ക് 8.25 ശതമാനമായും മറ്റുള്ളവര്‍ക്ക് 7.75 ശതമാനമായുമാണ് വർധിപ്പിച്ചിരിക്കുന്നത്.


കാലാവധിക്കുശേഷം മാത്രം പിന്‍വലിക്കാവുന്ന സ്ഥിരനിക്ഷേപങ്ങള്‍ക്ക് 500 ദിവസത്തേ­ക്കു ലഭിക്കുന്ന പലിശനിരക്ക് 7.90 ആയി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇതേ കാലയളവിലേക്ക് പരമാവധി 8.40 ശതമാനം വരെ പലിശ ലഭിക്കും.