മോദി-ബൈഡൻ കൂടിക്കാഴ്ച; ഡ്രോൺ ഇടപാടിൽ തൃപ്തി രേഖപ്പെടുത്തി യുഎസ്
മോദി-ബൈഡൻ കൂടിക്കാഴ്ച; ഡ്രോൺ ഇടപാടിൽ തൃപ്തി രേഖപ്പെടുത്തി യുഎസ്
Monday, September 23, 2024 12:27 AM IST
വിൽമിംഗ്ടൺ: യുഎസിൽ നിന്നും ഇന്ത്യയിലേക്കുള്ള 31 എംക്യു-9 ബി അത്യാധുനിക ഡ്രോൺ ഇറക്കുമതിയിലെ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഡെലവെയറിലെ വിൽമിംഗ്ടണിലെ സ്വകാര്യവസതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൽ ബൈഡൻ സംതൃപ്തി രേഖപ്പെടുത്തിയത്.

യുഎസ് പ്രതിരോധ ഭീമനായ ജനറൽ ആറ്റോമിക്സാണ് ഇന്ത്യൻ സേനയ്ക്കായി ഡ്രോൺ എത്തിക്കുന്നത്. ആകാശത്തു വിന്യസിക്കുന്നതിനുള്ള16 ഡ്രോണുകളും കടലിലെ വിന്യാസത്തിനായി 15 ഡ്രോണുകളുമാണ് ഇന്ത്യ വാങ്ങുന്നത്. ക്വാഡ് ഉച്ചകോടിക്കായി യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള യുഎസ് പ്രസിഡന്‍റിന്‍റെ കൂടിക്കാഴ്ച ഏറെ വൈകാരികമായിരുന്നു.


ബൈഡൻ പ്രസിഡന്‍റ് പദവി ഒഴിയുന്ന സാഹചര്യത്തിലാണിത്. ഇന്ത്യ-യുഎസ് ഉഭയകക്ഷിബന്ധം സംബന്ധിച്ച് വിശദചർച്ചയ്ക്കൊപ്പം യുഎൻ സുരക്ഷാ കൗൺസിൽ വിപുലികരണം മുതൽ ബഹിരാകാശ സാങ്കേതികത വരെയുള്ള വിഷയങ്ങളും ചർച്ചയായി. കൂടിക്കാഴ്ച വൈകാരികമായിരുന്നുവെന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി മാധ്യമങ്ങളോട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.