ലണ്ടൻ: കൊച്ചി - ലണ്ടൻ എയർ ഇന്ത്യ വിമാന സർവീസുകൾ നിർത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒഐസിസി യുകെയും യുഡിഎഫ് എംപിമാരും നടത്തിയ ഇടപെടലുകൾ ഫലം കണ്ടു.

പല കോണുകളിൽ നിന്നുമുള്ള സമ്മർദം മൂലം കൊച്ചി - ലണ്ടൻ സർവീസുകൾ നിർത്തലാക്കുന്ന തീരുമാനത്തിൽ നിന്നും പിന്മാറുന്നതിനും സർവീസുകൾ പുനരാരംഭിക്കുന്നതിനുമുള്ള നടപടികൾ എയർ ഇന്ത്യ തുടങ്ങി.

വിമാന സർവീസുകൾ തടസം കൂടാതെ നടത്തുന്നതിനും കാലക്രമേണ കൂടുതൽ സർവീസുകൾ ഈ റൂട്ടിൽ ലഭമാക്കുന്നതിനുമായുള്ള പാക്കേജ് നിർദേശങ്ങൾ സിയാൽ എംഡി എസ്. സുഹാസ് എയർ ഇന്ത്യ ഗ്രൂപ്പ്‌ തലവൻ എസ്. ബാലാജിക്ക്‌ കൈമാറി. ചില സാങ്കേതിക അനുമതികൾക്ക് ശേഷം സർവീസുകൾ തുടരുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.

കോവിഡ് തുടക്ക കാലത്ത് ആരംഭിച്ച കൊച്ചി - ലണ്ടൻ സർവീസുകൾ മാർച്ച്‌ 28ന് ശേഷം നിർത്തലാക്കുന്നു എന്ന അറിയിപ്പ് ഞെട്ടലോടെയായിരുന്നു യു കെയിലെ മലയാളി സമൂഹത്തിന്‍റെ ഇടയിൽ പടർന്നത്‌. വാർത്ത പരന്ന ഉടനെ ഒഐസിസി യുകെ നാഷണൽ കമ്മിറ്റി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.

പ്രതിവാരം ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന വിമാന സർവീസുകൾ നിർത്തലാക്കുന്നത് പുനപരിശോധിക്കണമെന്നും പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്നും അഭ്യർഥിച്ചുള്ള നിവേദനം എയർ ഇന്ത്യ സിഇഒ & എംഡി വിൽസൻ കാമ്പൽ, യുകെ വ്യോമയാന മന്ത്രി മൈക്ക് കെയ്ൻ, ഇന്ത്യൻ ഹൈകമ്മീഷൻ ഓഫീസ്, ബോൾട്ടൻ സൗത്ത് & വാക്ക്ഡൻ എംപി യാസ്മിൻ ഖുറേഷി എന്നിവർക്ക് ഒഐസിസി യുകെ നൽകി.


ഇന്ത്യൻ സർക്കാരിന്‍റെ പിന്തുണ അഭ്യർഥിച്ചുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു രാംമോഹൻ നായ്ഡു, ജനപ്രതിനിധികളുടെ പിന്തുണ അഭ്യർഥിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എംപി, കെ സുധാകരൻ എംപി, ഫ്രാൻസിസ് ജോർജ് എംപി, കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർക്കും നിവേദനം കൈമാറിയിരുന്നു.

നാഷണൽ കമ്മിറ്റിക്ക്‌ വേണ്ടി ദേശീയ പ്രസിഡന്‍റ് ഷൈനു ക്ലെയർ മാത്യുസിന്‍റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉറപ്പു നൽകി കെ. സുധാകരൻ ഒഐസിസി യുകെയ്ക്ക്‌ മറുപടി കത്തും അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കേന്ദ്ര വ്യോമയാന മന്ത്രിക്കും നൽകിയിരുന്നു.

ഇപ്പോൾ ഗാറ്റ്‌വിക്കിൽ അവസാനിക്കുന്ന എയർ ഇന്ത്യ വ്യോമ സർവീസ് ബർമിംഗ്ഹാം അല്ലെങ്കിൽ മാഞ്ചസ്റ്റർ വിമാനത്താവളം വരെ നീട്ടണമെന്ന ആവശ്യവും കെ. സുധാകരൻ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കൈമാറിയിരുന്നു.

യുഡിഎഫ് എംപിമാരായ ഹൈബി ഈഡൻ കേന്ദ്ര വ്യോമയാന മന്ത്രിയുമായി നേരിട്ട് സംസാരിക്കുകയും നിവേദനം സമർപ്പിക്കുകയുമുണ്ടായി. എംപിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, എം.കെ. രാഘവൻ, ആന്‍റോ ആന്‍റണി എന്നിവരും പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

പ്രശ്നപരിഹാരത്തിനായി ഇടപെടുകയും പിന്തുണ അറിയിക്കുകയും ചെയ്ത എല്ലാവർക്കും ഷൈനു ക്ലെയർ മാത്യൂസ് നന്ദി അറിയിച്ചു.