ലണ്ടനിൽ കത്തിയാക്രമണം: പെൺകുട്ടിക്കും യുവതിക്കും പരിക്കേറ്റു
ലണ്ടനിൽ കത്തിയാക്രമണം: പെൺകുട്ടിക്കും യുവതിക്കും പരിക്കേറ്റു
Tuesday, August 13, 2024 2:23 AM IST
ലണ്ടൻ: സെൻട്രൽ ലണ്ടനിൽ കത്തിയാക്രമണത്തിൽ 11 വയസുള്ള പെൺകുട്ടിക്കും മുപ്പത്തിനാലുകാരിയായ യുവതിക്കും പരിക്കേറ്റു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ലെസ്റ്റർ സ്ക്വയറിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്.

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം നടന്നുവരുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. സംഗീത പരിപാടിക്കിടെ മൂന്ന് പെൺകുട്ടികൾ കത്തിയാക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് തീവ്രവലതുപക്ഷ സംഘടനകൾ വ്യാജപ്രചാരണം അഴിച്ചുവിട്ടതോടെയാണ് ബ്രിട്ടനിൽ അക്രമ പരമ്പര അരങ്ങേറാൻ തുടങ്ങിയത്.


അബ്ദുള്ളയെന്ന (29) യുവാവാണ് ലെസ്റ്റർ അക്രമത്തിൽ പെൺകുട്ടിയുടെയും യുവതിയുടെയും രക്ഷകനായത്. ലെസ്റ്ററിലെ ടിഡബ്ല്യൂജി ടീ ഷോപ്പിലെ ജീവനക്കാരനാണ് അബ്ദുള്ള. നിലവിളികേട്ടെത്തിയ അബ്ദുള്ള അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.