ഹിസ്ബുള്ളയുടെയും ലബനന്റെയും ഭാവി നിശ്ചയിക്കുന്ന തീരുമാനത്തിനു വക്കിലാണ് ഇസ്രയേലെന്ന് ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പു നല്കി. സന്പൂർണയുദ്ധമുണ്ടായാൽ ഹിസ്ബുള്ള തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലബനനിൽ കരയാക്രമണത്തിനുള്ള പദ്ധതി തയാറാക്കിയിട്ടുള്ളതാണെന്ന് ഇസ്രേലി സേനയും പിന്നാലെ അറിയിച്ചു.