ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ആംഗ്ലെറ്റൺ പ്രദേശത്ത് ശനിയാഴ്ച പുലർച്ചെ നടന്ന വെടിവയ്പിൽ 13 വയസുകാരനും നാല് വയസുകാരനും മരിച്ചു. എട്ടും, ഒമ്പതും വയസുള്ള രണ്ട് കുട്ടികൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. രാവിലെ അഞ്ച് മണിയോടെ എഫ്എം 521 ന് സമീപമുള്ള എസ്എച്ച് 288 ബിയിലെ പെട്രോൾ പമ്പിലേക്ക് ഡെപ്യൂട്ടികളെ വിളിപ്പിച്ചതായി ഷെരീഫ് ഓഫീസ് അറിയിച്ചു.

വെടിവയ്പ് എപ്പോൾ, എവിടെ നടന്നതെന്ന് കണ്ടെത്താൻ അധികൃതർ അന്വേഷണം ഊർജിതമാക്കി. സംഭവുമായി ബന്ധപെട്ട് പ്രായപൂർത്തിയായ സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ബ്രസോറിയ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ സമൂഹത്തിന് ഭീഷണി ഇല്ലെന്നും ഷെരീഫ് ഓഫീസ് അറിയിച്ചു. നാല് കുട്ടികൾ തമ്മിലുള്ള ബന്ധവും സ്ത്രീയുമായുള്ള അവരുടെ ബന്ധവും വ്യക്തമല്ല.