ചേകാടി സ്റ്റഡ് ഫാം: കർശന നടപടി സ്വീകരിക്കണമെന്ന്
Sunday, September 29, 2024 6:03 AM IST
പുൽപ്പള്ളി: ചേകാടി പാടത്ത് പന്തയക്കുതിര പരിപാലനകേന്ദ്രം ആരംഭിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. സ്റ്റഡ് ഫാം തുടങ്ങിയത് അറിഞ്ഞില്ലെന്നു പറയുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.

കർണാടകയോടു ചേർന്നും വനത്തിനു അടുത്തുള്ളതുമായ സ്ഥലത്ത് സ്വകാര്യ വ്യക്തികൾ സ്റ്റഡ് ഫാം തുടങ്ങിയത് ദുരൂഹമാണ്. ഫാം നടത്തിപ്പുകാരിൽ ചിലർക്ക് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് അങ്ങാടിപ്പാട്ട്.

സ്റ്റഡ് ഫാമും അതുപോലുള്ള സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ചേകാടിയിലെ നെൽക്കൃഷിയെയും ജനജീവിതത്തെയും ബാധിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇ.കെ. സനൽകുമാർ അധ്യക്ഷത വഹിച്ചു. കെ.ഡി. ഷാജിദാസ്, പി.ആർ. തൃദീപ്കുമാർ, മനു പ്രസാദ്, അമൽ അന്പാടി, ടി.കെ. ജയൻ എന്നിവർ പ്രസംഗിച്ചു.