രാജസ്ഥാൻ മന്ത്രി കിരോഡിലാൽ മീണ വാക്കുപാലിച്ചു, രാജിസമർപ്പിച്ചു
രാജസ്ഥാൻ മന്ത്രി കിരോഡിലാൽ മീണ വാക്കുപാലിച്ചു, രാജിസമർപ്പിച്ചു
Friday, July 5, 2024 2:05 AM IST
ജയ്പുർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ബിജെപി ഒരു സീറ്റിലെങ്കിലും തോറ്റാൽ രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ച മന്ത്രി കിരോഡിലാൽ മീണ വാക്കു പാലിച്ചു. ഇന്നലെ അദ്ദേഹം രാജിസമർപ്പിച്ചു.

എന്നാൽ കൃഷി, ഗ്രാമവികസനം തുടങ്ങിയ നിരവധി വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മീണയുടെ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല. മീണയെ ബിജെപി നേതൃത്വം ഇന്നു ഡൽഹിക്കു വിളിപ്പിച്ചിട്ടുണ്ട്.

തനിക്കു ചുമതലയുള്ള ഏഴു ലോക്സഭാ സീറ്റുകളിൽ ഒന്നിലെങ്കിലും ബിജെപി തോറ്റാൽ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നു മീണ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മീണയ്ക്കു ചുമതലയുണ്ടായിരുന്ന നാലു മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികൾ പരാജയപ്പെട്ടു. മീണയുട തട്ടകമായ ദൗസയിലും പരാജയം നേരിടേണ്ടി വന്നു. ലോക്സഭാ സ്പീക്കർ ഓം ബിർലയടക്കമുള്ളവർ കഷ്ടിച്ചാണു വിജയിച്ചത്.

രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനം നോട്ടമിട്ടിരുന്ന നേതാവാണ് കിരോഡിലാൽ മീണ. എന്നാൽ ഭജൻലാൽ ശർമയെയാണ് ബിജെപി നേതൃത്വം മുഖ്യമന്ത്രിയാക്കിയത്. അഞ്ചു തവണ നിയമസഭാംഗമായ മീണ ഓരോ തവണ വീതം രാജ്യസഭയിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെ‌ടുക്കപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.