മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി
മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ   പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി
Thursday, July 4, 2024 1:54 AM IST
ന്യൂഡൽഹി: മണിപ്പുരിൽ ബന്ധപ്പെട്ടവരെ ഒരു മേശയ്ക്കു ചുറ്റുമിരുത്തി സംസാരിച്ചു സമാധാനം പുനഃസ്ഥാപിക്കാൻ സംസ്ഥാനവും കേന്ദ്രവും പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ സർക്കാരുകൾ ഇതു ചെയ്തില്ലെന്നും മോദി രാജ‍്യസഭയിൽ രാഷ്‌ട്രപതിയുടെ നയപ്രഖ‍്യാപനത്തിന്‍റെ നന്ദിപ്രമേയ ചർച്ചയിൽ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി കുറേ ദിവസങ്ങൾ അവിടെ തങ്ങി. ആഭ്യന്തര സഹമന്ത്രി ആഴ്ചകളോളം അവിടെ തങ്ങി. രാഷ്‌ട്രീയ നേതാക്കൾ മാത്രമല്ല, ഉദ്യോഗസ്ഥർ അവിടെ സ്ഥിരമായി സന്ദർശനം നടത്താറുണ്ട്. മണിപ്പുരിൽ ഇന്നു വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) രണ്ടു സംഘങ്ങളെ അവിടേക്കയച്ചു.

രാഷ്‌ട്രീയത്തിനതീതമായി മണിപ്പുരിൽ സമാധാനം കൈവരിക്കാൻ എല്ലാവരും സഹകരിക്കണം. മണിപ്പുരിലെ തീയിൽ എണ്ണയൊഴിച്ചു പടർത്തുന്നവരോട് അത് അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നു. ഇത്തരം അക്രമികളെ മണിപ്പുരിലെ ജനതതന്നെ തള്ളും.

മണിപ്പുരിന്‍റെ ചരിത്രമറിയുന്നവർക്ക്, അവിടെ സാമൂഹിക സംഘർഷങ്ങളുടെ നീണ്ട ചരിത്രമുണ്ടെന്ന് അറിയാം. ഈ സാമൂഹിക സംഘട്ടനത്തിന്‍റെ വേരുകൾ വളരെ ആഴത്തിലുള്ളതാണെന്ന് ആർക്കും നിഷേധിക്കാനാവില്ല. മുൻ സർക്കാരുകളുടെ കാലത്ത് മണിപ്പുരിൽ 10 തവണ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തേണ്ടിവന്നത് കോണ്‍ഗ്രസുകാർ മറക്കരുത്. ഇത്തരമൊരു ചെറിയ സംസ്ഥാനത്ത് അതിനൊരു കാരണം ഉണ്ടായിരിക്കണം.

മണിപ്പുരിൽ 1993ലും ഇത്തരം സംഭവം നടന്നു. അഞ്ചു വർഷം അത് തുടർന്നു. ചരിത്രം പഠിക്കണം. സമാധാനത്തിനായി ആരു സംഭാവന ചെയ്താലും സ്വാഗതം ചെയ്യും. സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

മണിപ്പുരിലെ സംഘർത്തെക്കുറിച്ചു പാർലമെന്‍റിൽ മറുപടി പറയണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ ചൊവ്വാഴ്ച രണ്ടേകാൽ മണിക്കൂർ നീണ്ട പ്രധാനമന്ത്രിയുടെ പ്രസംഗസമയം മുഴുവൻ പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചിട്ടും മണിപ്പുരിനെക്കുറിച്ചു മോദി മിണ്ടിയില്ല.

എന്നാൽ, മണിപ്പുരിന്‍റെ പേരിലുള്ള ലോക്സഭയിലെ അഭൂതപൂർവമായ പ്രതിപക്ഷ ബഹളത്തിന്‍റെ പിറ്റേന്നുതന്നെ രാജ്യസഭയിൽ മോദി വിശദമായ പ്രസ്താവന നടത്തിയതു ശ്രദ്ധേയമായി. രാഷ്‌ട്രപതി മണിപ്പുരിനെക്കുറിച്ചു പരാമർശിക്കാതിരുന്നതിൽ ഇന്നർ മണിപ്പുരിലെ എംപി ബിമോൽ അകോയ്ജാം കഴിഞ്ഞ തിങ്കളാഴ്ച രാത്രി ലോക്സഭയിൽ രൂക്ഷ വിമർശനം നടത്തിയിരുന്നു.

ഒരു മിനിറ്റ് തനിക്കും സംസാരിക്കാൻ അനുവദിക്കണമെന്ന ഔട്ടർ മണിപ്പുരിലെ കോണ്‍ഗ്രസ് എംപി ആൽഫ്രഡ് കൻഗം ആർഥറിന്‍റെ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് ഇന്ത്യ സഖ്യം ചൊവ്വാഴ്ച ലോക്സഭയിൽ നടുത്തളത്തിലിറങ്ങി പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.