"ക്ഷേമാശ്വാസം' പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി നിയമസഭയിൽ
 ക്ഷേമാശ്വാസം   പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി നിയമസഭയിൽ
Thursday, July 11, 2024 1:34 AM IST
തിരുവനന്തപുരം: ക്ഷേമപെൻഷനുകളുടെ തുക വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു സർക്കാരാണ് ക്ഷേമപെൻഷൻ തുക ഉയർത്തി 1600 രൂപ ആക്കിയതെന്നും കുടിശിക ഇല്ലാതെ വിതരണം ചെയ്തതെന്നും ചട്ടം 300 അനുസരിച്ചു നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചു മാസത്തെ ക്ഷേമപെൻഷനാണ് കുടിശികയുള്ളത്. കുടിശികയിലെ രണ്ടു ഗഡുക്കൾ നടപ്പു സാന്പത്തിക വർഷവും മൂന്നു ഗഡുക്കൾ 2025-26 സാന്പത്തിക വർഷവും വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. സാമൂഹ്യക്ഷേമ പെൻഷനുകളുടെ വിഹിതത്തിലെ സിംഹഭാഗവും സംസ്ഥാന സർക്കാരാണ് വിതരണം ചെയ്യുന്നത്.

ദേശീയ വാർധക്യകാല പെൻഷൻ, ദേശീയ വിധവ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നീ മൂന്ന് പദ്ധതികൾക്കാണ് കേന്ദ്രസഹായം ലഭിക്കുന്നത്. ശരാശരി 6.8 ലക്ഷം പേർക്ക് മാത്രമാണ് കേന്ദ്ര ആനുകൂല്യം ലഭിക്കുന്നത്. ഇതാകട്ടെ, 300 രൂപ മാത്രമാണ്. സംസ്ഥാന സർക്കാരിന്‍റെ സാമൂഹ്യസുരക്ഷാ പെൻഷന്‍റെ ഗുണഭോക്താക്കൾ 62 ലക്ഷമാണ്. അഞ്ചുമാസത്തെ കുടിശിക തീർക്കാൻ 4500 കോടി രൂപ വേണം.

സംസ്ഥാന സർക്കാരിന്‍റെ കടമെടുപ്പു പരിധിയിൽ കേന്ദ്രം വെട്ടിക്കുറവു വരുത്തിയതോടെയാണ് ക്ഷേമെപൻഷനുകൾ അടക്കമുള്ള സംസ്ഥാനത്തിന്‍റെ സാന്പത്തിക സ്ഥിതി മോശമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏലം കൃഷിയുടെ നഷ്ടം ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി നൽകും

വയനാട്, ഇടുക്കി, കാസർഗോഡ്, കുട്ടനാട് പാക്കേജുകൾ സമയബന്ധിതമായും കാര്യക്ഷമമായും പൂർത്തിയാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കും. വയനാട്, ഇടുക്കി, കാസർഗോഡ് പാക്കേജുകൾക്ക് 75 കോടി രൂപ വീതം ബജറ്റിൽ വകയിരുത്തിയിരുന്നു.


കാർഷിക മേഖലയുടെ വളർച്ചയ്ക്കും കർഷക വരുമാനം വർധിപ്പിക്കുന്നതിനും വേന്പനാട്ടു കായൽ വ്യവസ്ഥയെ പാരിസ്ഥിതികാഘാതങ്ങളിൽനിന്നു സംരക്ഷിക്കുന്നതിനുള്ള കുട്ടനാട് പാക്കേജിലെ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഊർജിതമാക്കും. ഇതിനായി 203 കോടി രൂപ വകയിരുത്തിയിരുന്നു.

ഇടുക്കിയിലെ 16,621 ഹെക്ടറിലുള്ള ഏലം കൃഷിക്ക് സംഭവിച്ച കൃഷിനാശം കണക്കിലെടുത്ത് ഈ വിഷയം ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി ആനുകൂല്യം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിനുള്ള സ്കീമുകൾ സമയബന്ധിതമായി തയാറാക്കി തുക വിനിയോഗിക്കും.

സർക്കാർ ജീവനക്കാർക്ക് എല്ലാ വർഷവും രണ്ടു ഗഡു ഡിഎ വീതം

പ‌തിനൊന്നാം ശന്പള പരിഷ്കരണ കമ്മീഷനിലെ പെൻഷൻ പരിഷ്കരണത്തിന്‍റെ ഭാഗമായുള്ള കുടിശികത്തുകയായ 600 കോടി രൂപ ഈ സാന്പത്തിക വർഷം തന്നെ വിതരണം ചെയ്യും. എല്ലാ വർഷവും രണ്ടു ഗഡു വീതം ക്ഷാമബത്ത സർക്കാർ ജീവനക്കാർക്കും ക്ഷാമാശ്വാസം പെൻഷൻകാർക്കുമായി അനുവദിക്കും.

ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡിഎ-ഡിആർ ഏപ്രിലിൽ വിതരണം ചെയ്തിരുന്നു. 2021 ജനുവരി 1 മുതൽ ഏഴ് ഗഡു ഡിഎ-ഡിആർ ആണ് കുടിശിക. ശന്പളപരിഷ്കരണ കുടിശികയും ജീവനക്കാർക്ക് നൽകാനുണ്ട്.

ഡിഎ-ഡിആർ, ശന്പളപരിഷ്കരണ കുടിശിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിശദ സർക്കാർ ഉത്തരവ് പ്രത്യേകം പുറത്തിറക്കും. ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശിക തീർക്കാൻ 40,000 കോടി രൂപ വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.