അജിത്കുമാറിനെ മാറ്റിയതു ശിക്ഷാനടപടി തന്നെയെന്ന് വി.എസ്. സുനിൽകുമാർ
അജിത്കുമാറിനെ   മാറ്റിയതു  ശിക്ഷാനടപടി തന്നെയെന്ന്  വി.എസ്. സുനിൽകുമാർ
Tuesday, October 8, 2024 2:46 AM IST
തൃശൂർ: എഡിജിപി അജിത്കുമാറിനെതിരേയുള്ള നടപടിയെ സ്വാഗതംചെയ്ത് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. സംശയങ്ങൾ ദൂരീകരിക്കാൻ നടപടി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അജിത്കുമാറിനെ മാറ്റിയതു ശിക്ഷാനടപടിതന്നെയാണ്. ക്രമസമാധാനചുമതലയുള്ള എഡിജിപിയാണ് ഏറ്റവും ഉയർന്ന തസ്തികയിലിരിക്കുന്ന ആൾ. ആ ചുമതലയിൽനിന്നു താഴെയുള്ള പദവിയിലേക്കു മാറ്റിയതു ശിക്ഷാനടപടിതന്നെയാണ്.

ഇടതുപക്ഷരാഷ്‌ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെയാണു നടപടിയെടുത്തത്. എന്തുകൊണ്ടാണു മാറ്റിയതെന്ന് ഉത്തരവിൽ വ്യക്തമാക്കാത്തതിന്‍റെ കാരണംപറയേണ്ടതു സംസ്ഥാനസർക്കാരാണ്.


അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം രാത്രി മുഖ്യമന്ത്രി ഓഫീസിലെത്തി ആ ഫയൽ ഒപ്പിടണമെങ്കിൽ അത്രയും ഗൗരവമുള്ള രാഷ്‌ട്രീയവിഷയംതന്നെയാണ് അത്. ഏതെങ്കിലും ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ വിചാരിച്ചാൽ തൃശൂർ പൂരം കലക്കാൻ കഴിയില്ലെന്നും അതിനുപിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.