തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിലെ പ്രതി സുകാന്തിനെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ നൽകി. പ്രതിയെ എറണാകുളം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ കൊണ്ടു പോയി തെളിവെടുപ്പു നടത്തണം. പ്രതിയുടെ ലൈംഗികശേഷി പരിശോധന നടത്തണം. ഇതിനു ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങും.

മരണപ്പെട്ട പെണ്‍കുട്ടിയുമായി പ്രതി പോയിരുന്ന മറ്റു സംസ്ഥാനങ്ങളിലെ സ്ഥലങ്ങളിൽ അന്വേഷണം നടത്താനാണിതെന്നു പോലീസ് കോടതിയെ അറിയിച്ചു. ഇപ്പോൾ പ്രതി റിമാൻഡിലാണ്. അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.