അഗതികളുടെ പക്ഷംചേര്‍ന്ന മദര്‍ കര്‍മലത വിടവാങ്ങി
Tuesday, August 20, 2024 11:36 PM IST
ചങ്ങനാശേരി: സാഹസികമായ ചുവടുവയ്പിലൂടെ അഗതികളുടെയും പാവങ്ങളുടെയും പക്ഷംചേരാന്‍ എന്നും മുന്നിട്ടിറങ്ങിയ കര്‍മധീരയായ സന്യാസിനിയാണ് കഴിഞ്ഞദിവസം വിടവാങ്ങിയ മദര്‍ കര്‍മലത എസ്ഡി. 12വര്‍ഷക്കാലം എസ്ഡി ചങ്ങനാശേരി സെന്‍റ് ജോസഫ് പ്രൊവിന്‍സിന്‍റെ പ്രൊവിന്‍ഷ്യല്‍, ഒരു തവണ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലര്‍, പഴങ്ങനാട് സമരിറ്റന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ എന്നീ മേഖലകളില്‍ ശുശ്രൂഷ ചെയ്ത സന്യാസിനിയാണ് സിസ്റ്റര്‍ കര്‍മലത. ദീര്‍ഘകാലം സന്യാസ പരിശീലകയുമായിരുന്നു.

ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, വയോജനങ്ങള്‍, അഗതികള്‍, അനാഥര്‍ എന്നിവരുടെ പുനരധിവാസത്തിനായി നിരവധി കര്‍മപദ്ധതികള്‍ ആവിഷകരിച്ചു നടപ്പിലാക്കാന്‍ മദര്‍ കര്‍മലതക്ക് കഴിഞ്ഞു. ടാന്‍സാനിയ, പെറു മിഷനുകള്‍ക്കു തുടക്കംകുറിച്ചതും ഈ സന്യാസിനിയാണ്. കാലഘട്ടത്തിന്‍റെ ചുവരെഴുത്തുകള്‍ മനസിലാക്കി പ്രൊവിന്‍സിലെ സന്യാസിനികൾക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്‍കാന്‍ മദര്‍ എന്നും ശ്രദ്ധിച്ചു.

പാലാ രൂപതയിലെ വലവൂര്‍ ഇടവകയില്‍ മറ്റത്തില്‍ കെ.എം. ജോസഫിന്‍റെയും ത്രേസ്യാമ്മയുടെയും മകളായി ജനിച്ച സിസ്റ്റര്‍ കര്‍മലത തന്‍റെ ജീവിതം അഗതിശുശ്രൂഷക്കായി സമര്‍പ്പിച്ച് എസ്ഡി സന്യാസിനീ സമൂഹത്തില്‍ ചേരുകയായിരുന്നു. 1980ല്‍ ആദ്യവ്രത വാഗ്ദാനവും 1986ല്‍ നിത്യവ്രത വാഗ്ദാനവും ചെയ്തു. പഴങ്ങനാട് സമരിറ്റന്‍ കോളജ് ഓഫ് നഴ്‌സിംഗില്‍നിന്ന് നഴ്‌സിംഗ് പഠനവും റോമിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും റിലീജിയസ് സയന്‍സ് പഠനവും പൂര്‍ത്തിയാക്കിയിരുന്നു.

മദര്‍ കര്‍മലത എസ്ഡിയുടെ സംസ്‌കാരം ഇന്ന് രണ്ടിന് ചെത്തിപ്പുഴ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍.