മില്‍മ ക്ഷീരസദനം കൈമാറി
Monday, August 19, 2024 5:05 AM IST
കാളികാവ്: ക്ഷീരകര്‍ഷകര്‍ക്ക് വീട്വച്ച് നല്‍കുന്ന പദ്ധതി പ്രകാരം മാളിയേക്കലില്‍ പൂര്‍ത്തിയായ മില്‍മയുടെ ക്ഷീരസദനം മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി താക്കോല്‍ ദാനം നിര്‍വഹിച്ച് കൈമാറി. ക്ഷീരകര്‍ഷകയായ അണ്ടിക്കാടന്‍ ശരീഫയ്ക്കാണ് മില്‍മയുടെ സാമ്പത്തിക സഹായത്തില്‍ ക്ഷീര സദനം നിര്‍മിച്ചു നല്‍കിയത്.

ക്ഷീരകര്‍ഷകരായ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട്വച്ച് നല്‍കുന്ന പദ്ധതിയാണ് ക്ഷീര സദനം. മില്‍മ ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകരെ ചേര്‍ത്ത് പിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി ആരംഭിച്ചത്. ക്ഷീര കര്‍ഷകര്‍ക്ക് വീട് വയ്ക്കുന്നതിന് അഞ്ച് ലക്ഷം രൂപ നല്‍കുന്നതാണ് പദ്ധതി.

മലപ്പുറം ജില്ലയില്‍ ഒരു വീടാണ് പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ ഒരു വര്‍ഷം നല്‍കിയത്. മലബാറിലെ ആറ് ജില്ലകളിലാണ് മില്‍മ ഭരണ സമിതിയുടെ നേതൃത്തില്‍ പദ്ധതി ആരംഭിച്ചത്. 2023 ഡിസംബറിലായിരുന്നു ജില്ലയിലെ നാലാമത്തെ ക്ഷീര സദനം മില്‍മ ചെയര്‍മാന്‍ നേരിട്ടെത്തി തറക്കല്ലിട്ടത്. മാളിയേക്കല്‍ ക്ഷീരോത്പാദക സംഘത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് അണ്ടിക്കാടന്‍ ശരീഫക്ക് വീട് നിര്‍മിക്കാന്‍ മില്‍മ ഫണ്ട് നല്‍കിയത്.

അടുത്ത വര്‍ഷം മുതല്‍ മില്‍മ മലബാര്‍ യൂണിയന്‍ ഭരണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ രണ്ട് വീടുകള്‍ അനുവദിക്കും. വിപ്ലവകരമായ തീരുമാനത്തിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് വലിയ കൈതാങ്ങായി മാറിയിരിക്കുകയാണ് മില്‍മ. താക്കോല്‍ദാന ചടങ്ങില്‍ ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

മില്‍മ എംഡി കെ.സി. ജയിംസ് പദ്ധതി വിശദീകരണം നടത്തി. മില്‍മ ഡയറക്ടര്‍ ടി.പി. ഉസ്മാന്‍. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല ജനാര്‍ദനന്‍, പഞ്ചായത്തംഗം വി. ഷാനി ബഷീര്‍, സൂപ്പര്‍വൈസര്‍ അഷിദ, സെക്രട്ടറി എം. റസാഖ്, എം.കെ. അസീസ്, ടി.ജെ. വിന്‍സെന്‍റ് എന്നിവര്‍ പ്രസംഗിച്ചു.