ചാലിയാറില്‍ നിന്ന് മൃതദേഹങ്ങള്‍ കിട്ടിയില്ല
Monday, August 19, 2024 4:51 AM IST
എടക്കര: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടി ചാലിയാറില്‍ ഇന്നലെ നടത്തിയ തെരച്ചിലിലും ഒന്നും കണ്ടെത്താനായില്ല. പോലീസിന്റെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍ നടത്തിയത്. ഇതോടെ തുടര്‍ച്ചയായ നാലാം ദിവസമാണ് മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ ഒന്നും കണ്ടെത്താനാകാതെ തെരച്ചില്‍ അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആദിവാസികളും മുണ്ടേരി വിത്തുതോട്ടത്തിലെ തൊഴിലാളികളും കണ്ടെടുത്ത ഓരോ ശരീരഭാഗങ്ങളാണ് ഏറ്റവുമൊടുവില്‍ ചാലിയാറില്‍ നിന്ന് ലഭിച്ചത്.

മുണ്ടക്കൈ ദുരന്തത്തില്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുകിയെത്തിയ 80 മൃതദേഹങ്ങളും 173 ശരീര ഭാഗങ്ങളുമാണ് ഇതുവരെ നടന്ന തെരച്ചിലില്‍ കണ്ടെത്താനായത്. ഇതില്‍ 41 പുരുഷന്‍മാരും 32 സ്ത്രീകളും മൂന്ന് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.