യുദ്ധത്തിൽ എട്ട് ഇന്ത്യക്കാരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന് ഓഗസ്റ്റിൽ കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു.
റഷ്യയുമായി പ്രശ്നം ചർച്ച ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. റഷ്യയിൽ മാത്രമല്ല ഇസ്രയേലിലും ബംഗ്ലാദേശിലും സമാനസാഹചര്യം നിലവിലുണ്ടെന്നു യോഗം വിലയിരുത്തി.