ഹാത്രസിൽ സംഭവിച്ചതെന്ത്?
ഹാത്രസിൽ സംഭവിച്ചതെന്ത്?
Thursday, July 4, 2024 1:54 AM IST
ലക്നോ: ഒരു മണിക്കൂറോളം നീണ്ട പ്രാർഥനയ്ക്കുശേഷം വിവാദ ആൾദൈവം പുറത്തേക്കു നീങ്ങുന്പോൾ പാദസ്പർശമേറ്റ മണ്ണ് നെറ്റിയിൽ ചാർത്താനായി ആളുകൾ തിരക്കു കൂട്ടിയതാണ് ദുരന്തത്തിനു കാരണം.

ബാബയെ സംരക്ഷിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥർ ബലപ്രയോഗം നടത്തിയതും ദുരന്തത്തിനു കാരണമായതായി അസിസ്റ്റന്‍റ് കളക്ടറുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വഴുക്കലുള്ള ചരിഞ്ഞ സ്ഥലത്തായിരുന്നതിനാൽ തൊട്ടുപുറകിലുണ്ടായിരുന്നവർ മുന്പിലുള്ള ആളുകളുടെ പുറത്തേക്കു വീഴുകയായിരുന്നു.

എൺപതിനായിരം ആളുകൾക്കു മാത്രം അനുമതി നൽകിയിരുന്ന പന്തലിൽ രണ്ടര ലക്ഷത്തിലധികം പേർ തടിച്ചുകൂടിയിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു ബാബ പന്തലിലെത്തിയത്. ഒരു മണിക്കൂറോളം നീണ്ട പ്രാർഥനയ്ക്കുശേഷം 1.40 ന്  ഏട്ടയിലേക്കു പോകുന്നതിനായി നാഷണൽ ഹൈവേയുടെ ഭാഗത്തേക്ക് നടന്നു.

ഇതോടെയാണ് ആളുകൾ ദർശനത്തിനും പാദസ്പർശം പതിഞ്ഞ മണ്ണ് ശേഖരിക്കാനുമായി തിരക്കു കൂട്ടിയത്. ഇതിനിടെ റോഡിന്‍റെ ഡിവൈഡറിൽ കാത്തുനിന്ന കൂടുതൽ ആളുകൾ ബാബയുടെ വാഹനത്തിനു സമീപത്തേക്ക് ഓടിയെത്തി. ഇതോടെ ആൾദൈവത്തിന്‍റെ സ്വകാര്യസുരക്ഷാ ജീവനക്കാരും സംഘാടകരും ആളുകളെ തടഞ്ഞു. ഇതോടെ മുൻനിരയിലുള്ളവർ നിലത്തുവീണു.

പരിഭ്രാന്തിയിലായ ജനക്കൂട്ടത്തിന്‍റെ നിയന്ത്രണം ഇതോടെ നഷ്ടമായി. ആളുകൾ കൂട്ടത്തോടെ തുറസായ മൈതാനത്തേക്ക് ഓടിയിറങ്ങാൻ ശ്രമിച്ചു. നനഞ്ഞുകിടക്കുന്ന ചെങ്കുത്തായ പ്രദേശത്ത് ആളുകൾക്കു നിയന്ത്രണം നഷ്ടമായി. വീണവർക്ക് പിന്നെ എഴുന്നേൽക്കാൻ കഴിഞ്ഞില്ല, പിന്നിൽ നിന്ന് വന്നവർ ഇവരുടെ മുകളിലേക്കു വീണു.

വിവാദ ആൾദൈവം മുൻ പോലീസ് ഉദ്യോഗസ്ഥൻ

ഹാത്രസ്: ഹാത്രസ് ദുരന്തത്തിന്‍റെ പേരിൽ ആരോപണം നേരിടുന്ന സാകാർ വിശ്വഹരി ബാബയുടെ സ്വദേശം കാസ്ഗഞ്ചിലെ ബഹദൂർ നഗർ ആണ്. ആളുകളിൽനിന്ന് സംഭാവന സ്വീകരിക്കാത്ത ദൈവികകാര്യങ്ങൾ മാത്രം പറയുന്ന ഇയാളെക്കുറിച്ച് നാട്ടുകാർക്കു നല്ല മതിപ്പാണ്.

പോലീസ് സേനയിൽ ജോലി ചെയ്തിരുന്ന അറുപതുകാരനായ ബാബ ഏതാനും വർഷം മുന്പാണ് ജോലി ഉപേക്ഷിച്ച് പൂർണസമയ മതപ്രഭാഷകനായത്. എന്തോ ദർശനം ലഭിച്ച ശേഷമാണ് ജോലിയിൽനിന്നു രാജിവച്ച് ആത്മീയപ്രഭാഷണത്തിലേക്കു തിരിഞ്ഞത് എന്നാണു പ്രചാരണം. ആഗ്രയിൽ ജോലി ചെയ്യുന്പോഴായിരുന്നു ഇത്.

വിവാഹിതനായ ഇദ്ദേഹത്തിനൊപ്പം ഭാര്യയും പ്രാർഥനാചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. നേരത്തേ ദന്പതികൾ ഒരു കുട്ടിയെ ദത്തെടുത്തിരുന്നു. പതിനാറു വർഷം മുന്പ് ആ കുട്ടി മരിച്ചു. കുഞ്ഞിന് ജീവൻ തിരികെ ലഭിക്കുമെന്നു കരുതി മൃതശരീരം രണ്ടു ദിവസത്തോളം ഇദ്ദേഹം വീട്ടിൽ സൂക്ഷിച്ചിരുന്നതും തുടർന്ന് പോലീസ് ഇടപെട്ട് സംസ്കാരം നടത്തിയതും ഗ്രാമവാസികൾ ഓർമിക്കുന്നു. അപകടം നടന്ന ഹാത്രസിൽ എല്ലാ ചൊവ്വാഴ്ചയുമായിരുന്നു പ്രാർഥന. കോവിഡ് കാലത്തും ഇതിനു മുടക്കം വന്നിരുന്നില്ല. അന്ന് ജില്ലാ ഭരണകൂടം ഏറെ പണിപ്പെട്ടാണ് ആളുകളെ പിന്തിരിപ്പിച്ചിരുന്നത്.

പോലീസ് വലയത്തിൽ ആശ്രമം

മയിൻപുരി: ഹാത്രസ് ദുരന്തത്തെത്തുടർന്നു പ്രാർഥനാചടങ്ങ് നടത്തിയ സാകർ വിശ്വ ഹരി ഭോലെ ബാബ അജ്ഞാതകേന്ദ്രത്തിലേക്കു കടന്നുവെന്ന് അഭ്യൂഹങ്ങൾ. യുപി മായിൻപുരിയിലെ ബാബയുടെ ആശ്രമത്തിനു കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയത്.

ബാബ ആശ്രമത്തിൽ ഉണ്ടോ എന്നതിൽ സ്ഥിരീകരണത്തിനു പോലീസ് തയാറാകുന്നില്ല. അതേസമയം ഇയാൾ ആശ്രമത്തിലുണ്ടെന്നു പോലീസ് വൃത്തങ്ങൾ സൂചന നൽകുന്നുമുണ്ട്. ആശ്രമത്തിനുള്ളിലേക്ക് മാധ്യമങ്ങൾക്കുൾപ്പെടെ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ഹർജി

ലക്നോ/ന്യൂഡൽഹി: ഹാത്രസ് ദുരന്തത്തിൽ ഉന്നതതല അന്വേഷണം തേടി സുപ്രീംകോടതിയിലും അലഹബാദ് ഹൈക്കോടതിയിലും പൊതുതാത്പര്യ ഹർജികൾ.

വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അഞ്ചംഗ വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ വിശാൽ തിവാരി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗനിർദേശം രൂപീകരിക്കണമെന്നും ആവശ്യമുണ്ട്.

ഹാത്രസ് സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായ ഗൗരവ് ദ്വിവേദി സമർ‌പ്പിച്ച പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ദുരന്തത്തിന്‍റെ പൂർണ ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.