പോക്സോ കേസിൽ യെദിയൂരപ്പയ്ക്ക് നോട്ടീസ്
പോക്സോ കേസിൽ യെദിയൂരപ്പയ്ക്ക് നോട്ടീസ്
Thursday, June 13, 2024 2:46 AM IST
ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ പോക്സോ കേസിൽ പ്രതിചേർക്കപ്പെട്ട മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പയ്ക്ക് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് (സിഐഡി) നോട്ടീസ് അയച്ചു.

ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് നിർദേശം. യെദിയൂരപ്പ ഇപ്പോൾ ഡൽഹിയിലാണുള്ളത്. മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകുമെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

രണ്ടുവർഷംമുന്പ് യെദിയൂരപ്പയെ കാണാൻ അമ്മയ്ക്കൊപ്പമെത്തിയ 17 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതിയിലുള്ളത്. മാർച്ച് 14ന് സദാശിവനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ കർണാടക ഡിജിപി അലോക് മോഹന്‍റെ നിർദേശപ്രകാരം കേസ് സിഐഡിക്കു കൈമാറുകയായിരുന്നു. പരാതി നല്കിയ പെൺകുട്ടിയുടെ അമ്മ കഴിഞ്ഞമാസം ശ്വാസകോശ അർബുദത്തെത്തുടർന്ന് ചികിത്സയിലിരിക്കേ മരിച്ചിരുന്നു.

എന്നാൽ, ആരോപണം എൺപത്തിയൊന്നുകാരനായ യെദിയൂരപ്പ നിഷേധിച്ചിരുന്നു. കേസ് നിയമപരമായി നേരിടുമെന്നാണു യെദിയൂരപ്പ പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.