സംവരണപരിധി ഉയർത്തിയ നിതീഷ് സർക്കാരിനു തിരിച്ചടി; നടപടി ഹൈക്കോടതി റദ്ദാക്കി
സംവരണപരിധി ഉയർത്തിയ നിതീഷ് സർക്കാരിനു  തിരിച്ചടി; നടപടി ഹൈക്കോടതി റദ്ദാക്കി
Friday, June 21, 2024 4:08 AM IST
പാറ്റ്ന: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദളിതർക്കും പിന്നാക്കക്കാർക്കും ആദിവാസികൾക്കും സംവരണം ഉയർത്തിയ നടപടി പാറ്റ്ന ഹൈക്കോടതി റദ്ദാക്കി.

50 ശതമാനത്തിൽ‌നിന്നും 65 ശതമാനമായി സംവരണം ഉയർത്തിയ ബിഹാർ സർക്കാർ നടപടിയാണ് കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

2023 നവംബറിൽ നിതീഷ് കുമാർ സർക്കാർ കൊണ്ടുവന്ന ഉത്തരവിനെതിരായ ഒരു കൂട്ടം ഹർജികളിലാണ് നടപടി. സംവരണം ഉയർത്തിയ നടപടി ഭരണഘടനാ ലംഘനമാണെന്ന് ഹർ‌ജിക്കാരുടെ അഭിഭാഷകയായ റിതിക റാണി പറഞ്ഞു. മാർച്ചിൽ വാദം പൂർത്തിയായ കേസ് വിധി പറയാൻ മാറ്റിവച്ചിരിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.