കൊലക്കേസിൽ കന്നഡ സൂപ്പർ താരം ദർശൻ അറസ്റ്റിൽ
കൊലക്കേസിൽ കന്നഡ  സൂപ്പർ താരം ദർശൻ അറസ്റ്റിൽ
Wednesday, June 12, 2024 1:27 AM IST
ബംഗളുരു: സുഹൃത്തായ നടിക്ക് അശ്ലീലസന്ദേശം അയച്ച യുവാവിനെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി കന്നഡ സിനിമയിലെ പ്രമുഖ താരം ദർശൻ തൂഗുദീപയെ അറസ്റ്റ് ചെയ്തു. നടനുമായി സൗഹൃദം പുലർത്തിയിരുന്ന നടി പവിത്ര ഗൗഡയും അറസ്റ്റിലായിട്ടുണ്ട്.

നഗരത്തിലെ കാമാക്ഷിപാളയ മേഖലയിലെ അഴുക്കുചാലിൽനിന്ന് ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമി എന്നയാളുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ അന്വേഷണമാണ് നടന്‍റെ അറസ്റ്റിൽ കലാശിച്ചത്.

ഇന്നലെ രാവിലെയാണു 47 കാരനായ നടനെയും കൂട്ടാളികളായ പന്ത്രണ്ടു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തത്. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കൊല്ലപ്പെട്ട രേണുക സ്വാമി ഒരു മരുന്നുകന്പനിയിലെ ജീവനക്കാരനാണ്. അഴുക്കുചാലിൽകിടന്ന മൃതദേഹം നായ്ക്കൾ കടിച്ചുവലിക്കുന്നത് കണ്ട് ആളുകൾ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്താൽ കൊല്ലപ്പെട്ടയാളെ കണ്ടെത്തുകയായിരുന്നു.

ദർശനുമായി സൗഹൃദത്തിലുള്ള പവിത്ര ഗൗഡയ്ക്കു കൊല്ലപ്പെട്ട രേണുക സ്വാമി അശ്ലീലസന്ദേശം അയച്ചതാണു കൊലപാതകത്തിലേക്കു നയിച്ചത്. ചിത്രദുർഗയിൽനിന്ന് രേണുക സ്വാമിയെ ബംഗളൂരുവിൽ എത്തിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു.

സാന്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് അറസ്റ്റിലായവർ ആദ്യം പോലീസിനോടു പറഞ്ഞിരുന്നു. എന്നാൽ, മൊഴികളിലെ പൊരുത്തക്കേടുകളെത്തുടർന്ന് പോലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണു ചലച്ചിത്രതാരത്തിന്‍റെ പങ്ക് വ്യക്തമായത്.

നടിക്ക് അശ്ലീലസന്ദേശം അയച്ച രേണുക സ്വാമിയെ ചിത്രദുർഗയിലെ തന്‍റെ ഫാൻസ് അസോസിയേഷൻ ഭാരവാഹികളെക്കൊണ്ട് ബംഗളൂരുവിൽ എത്തിച്ച് മർദിക്കുകയായിരുന്നു. മർദനത്തിൽ രേണുക സ്വാമി മരണമടഞ്ഞതോടെ മൃതദേഹം ഓടയിൽ ഉപേക്ഷിച്ച് പ്രതികൾ മുങ്ങുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.