ടി.പിയെ വീണ്ടും വെട്ടി
ടി.പിയെ വീണ്ടും വെട്ടി
Wednesday, June 26, 2024 1:43 AM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരേ പ്രതിപക്ഷത്തെ കെ.കെ. രമ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്പീക്കർ എ.എൻ. ഷംസീർ.

ടി.പി. കേസിലെ പ്രതികളെ ഭയന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കേണ്ട കാര്യങ്ങൾ സ്പീക്കറെക്കൊണ്ടു പറയിച്ച് പ്രതിപക്ഷത്തിന്‍റെ വായ് മൂടിക്കെട്ടാൻ ശ്രമിക്കുന്നതെന്നാരോപിച്ച് നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളംവച്ചതോടെ 22 മിനിറ്റിനുള്ളിൽ ശൂന്യവേളയിലെ സഭാനടപടികൾ അവസാനിപ്പിച്ചു സഭ പിരിഞ്ഞു.

ടി.പി. വധക്കേസിലെ പ്രതികളുടെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പു കൈയാളുന്ന മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞതുവഴി നിയമസഭയോടും ജനാധിപത്യത്തോടുമുള്ള അവഹേളനമാണു സ്പീക്കർ നടത്തിയതെന്നു പ്രതിപക്ഷം പിന്നീട് പത്രസമ്മേളനത്തിൽ ആരോപിച്ചു.

ചോദ്യോത്തരത്തിനു ശേഷം ശൂന്യവേള രാവിലെ 10 മണിക്കു തുടങ്ങിയപ്പോൾതന്നെ അടിയന്തര പ്രമേയ നോട്ടീസ് വിഷയം സ്പീക്കർ പരാമർശിച്ചു. ടി.പി. കേസ് പ്രതികൾക്കു ശിക്ഷാ ഇളവു നൽകുന്നതിനുള്ള ഒരു നടപടിയും സർക്കാർ ഭാഗത്തുനിന്നു നടക്കാത്ത സാഹചര്യത്തിൽ ഇക്കാര്യം അടിയന്തര പ്രമേയമായി സഭയിൽ അവതരിപ്പിക്കാൻ കഴിയില്ലെന്നു നിയമസഭാ ചട്ടം 52 (5) ഉദ്ധരിച്ചു സ്പീക്കർ പറഞ്ഞു. നോട്ടീസ് നൽകിയ കെ.കെ. രമയുടെ പേരു പോലും പറയാതെ നോട്ടീസ് തള്ളിയതായും സ്പീക്കർ പറഞ്ഞു.

ഇതോടെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എഴുന്നേറ്റ് പ്രതികളെ മോചിപ്പിക്കാൻ സർക്കാർ ഭാഗത്തുനിന്നു നടപടിയുണ്ടായെന്നു വാദമുയർത്തി. സെൻട്രൽ ജയിൽ സൂപ്രണ്ട്, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ഇതു സംബന്ധിച്ചു നൽകിയ കത്തിന്‍റെ പകർപ്പുകൾ പ്രതിപക്ഷം സഭയുടെ മേശപ്പുറത്തു വയ്ക്കുകയും ചെയ്തു.

എന്നാൽ, സബ്മിഷനായി വേണമെങ്കിൽ അനുവദിക്കാമെന്നും അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാൻ കഴിയില്ലെന്നും സ്പീക്കർ അറിയിക്കുകയും പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് ഓഫ് ചെയ്യുകയും ചെയ്തതോടെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി നടുത്തളത്തിൽ ഇറങ്ങി.

ടി.പി. കേസ് പ്രതികളുടെ ശിക്ഷാ ഇളവ് ചർച്ച ചെയ്യാത്തതു പ്രതികളെ മുഖ്യമന്ത്രി പേടിച്ചതുകൊണ്ടാണോ എന്നു പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യത്തിലൂടെ ചോദിച്ചു.

ഇതിനിടെ, ശ്രദ്ധക്ഷണിക്കലിനായി കടകംപള്ളി സുരേന്ദ്രനെ ക്ഷണിച്ച സ്പീക്കർ, സബ്മിഷൻ മറുപടി മന്ത്രിമാർ മേശപ്പുറത്തു വയ്ക്കാൻ നിർദേശിച്ചു.

പ്രതിപക്ഷ ബഹളത്തിനിടെ റിപ്പോർട്ടുകളും ധനാഭ്യർഥന ചർച്ചകളും പാസാക്കിയതായി പ്രഖ്യാപിച്ച് 22 മിനിറ്റുകൊണ്ടു സഭാനടപടികൾ അവസാനിച്ചതായി സ്പീക്കർ പ്രഖ്യാപിച്ചു.

പ്രതികൾ മുഖ്യമന്ത്രിയെ ബ്ലാക്ക്മെയിൽ ചെയ്യുന്നു: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ കൊടും ക്രിമിനലുകളായ പ്രതികൾ മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളെ ബ്ലാക്ക്മെയിൽ ചെയ്യുന്നതുകൊണ്ടാണ് ഇവരെ ഭയക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

ടി.പി. കേസിലെ പ്രതികളെ ഭയന്നാണ് ആഭ്യന്തര- ജയിൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറയേണ്ട മറുപടി സ്പീക്കറെക്കൊണ്ടു പറയിച്ചത്.

പ്രതികൾ രഹസ്യം വെളിപ്പെടുത്തുമെന്ന ഭയമാണ് സർക്കാരിനും സിപിഎമ്മിനും. പ്രതികൾക്കു ശിക്ഷാ ഇളവു നൽകുന്ന നടപടിയുമായി മുന്നോട്ടു പോയാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറത്തിറങ്ങാൻ കഴിയാത്ത തരത്തിലുള്ള പ്രക്ഷോഭപരിപാടികൾ യുഡിഎഫ് സംഘടിപ്പിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞതു ചട്ടവിരുദ്ധമാണ്. ടി.പി. കേസിൽ മോചിപ്പിക്കാൻ സർക്കാർ ശ്രമിച്ച ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരെ ഹൈക്കോടതി ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിച്ചവരാണ്. 20 വർഷത്തേക്ക് പ്രധാന പ്രതികൾക്കു ശിക്ഷാ ഇളവ് കൊടുക്കരുതെന്നു നിർദേശിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവ് കാറ്റിൽപ്പറത്തിയാണ് ഇവർക്ക് ശിക്ഷാ ഇളവു നൽകാൻ ശ്രമിച്ചത്. സർക്കാർ ഒരുക്കുന്ന എല്ലാ സൗകര്യങ്ങളോടുംകൂടെ പ്രതികൾ ജയിലിൽ വാഴുകയാണ്. മയക്കുമരുന്നു കടത്ത്, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, ഗുണ്ടാ ക്വട്ടേഷൻ തുടങ്ങിയവ ജയിലിലിരുന്ന് ഇവർ നടപ്പാക്കുന്നുവെന്നും സതീശൻ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.