മധ്യ ഗാസയിൽ ഇസ്രേലി ആക്രമണത്തിൽ ആറു മരണം
മധ്യ ഗാസയിൽ ഇസ്രേലി  ആക്രമണത്തിൽ ആറു മരണം
Tuesday, October 1, 2024 2:01 AM IST
ഗാസ: മധ്യ ഗാസയിലും വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ രണ്ടു സഹോദരിമാരും ഒരു കുട്ടിയും ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടതായി പലസ്തീൻ അധികൃതർ അറിയിച്ചു.

നഗരത്തിലെ നസ്രേത്ത് അഭയാർഥി ക്യാമ്പിലെ വീടിനുനേർക്കാണ് ആക്രമണമുണ്ടായത്. മരിച്ചവരിൽ നാലുപേർ ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു.

കുടുംബനാഥനും ഇയാളുടെ രണ്ട് പെൺമക്കളും പേരക്കുട്ടിയുമാണ് മരിച്ചത്. മധ്യ ഗാസയിലെ ദെയ്ർ അൽ ബലായിൽ നടന്ന ആക്രമണത്തിൽ അപ്പനും അമ്മയും രണ്ടു കുട്ടികളും മരിച്ചു.

ഇവിടെയും വീടിനു നേർക്കാണ് ആക്രമണമുണ്ടായത്.

തങ്ങൾ ഹമാസിനെയാണു ലക്ഷ്യമിടുന്നതെന്നും ഇവർ ജനവാസ മേഖലകളിൽ പ്രവർത്തിക്കുന്നതിനാലാണു സാധാരണക്കാർ കൊല്ലപ്പെടുന്നതെന്നും ഇസ്രയേൽ പറയുന്നു. യുദ്ധം ആരംഭിച്ചതിനു ശേഷം ഗാസയിൽ 41,615 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.