മാർത്തോമ്മ മെത്രാപ്പോലീത്ത അനുശോചിച്ചു
Saturday, June 15, 2024 4:03 AM IST
തിരുവല്ല: കുവൈറ്റിലെ ലേബർ ക്യാന്പിലുണ്ടായ തീപിടിത്തത്തില്‍ 50 പേര്‍ മരണമടയുകയും നിരവധി ആളുകള്‍ക്ക് പരിക്കല്‍ക്കുകയും ചെയ്ത സംഭവത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ദുഃഖം രേഖപ്പെടുത്തി.

ഏറെ പ്രതീക്ഷകളുമായി പ്രവാസി ലോകത്തേക്ക് തൊഴില്‍ തേടി പോയവര്‍ക്കാണ് ആകസ്മികമായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. അനേക കുടുംബങ്ങളുടെ പ്രതീക്ഷയാണ് ഇതിലൂടെ പൊലിഞ്ഞത്. പ്രവാസികള്‍ നമ്മുടെ ദേശത്തിനും ജനതകള്‍ക്കും നല്കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മെത്രാപ്പോലീത്ത പറഞ്ഞു.

കൂവൈറ്റ് സര്‍ക്കാരിന്‍റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും സമയോചിത ഇടപെടലുകള്‍ മൂലം ഭൗതിക ശരീരങ്ങള്‍ സ്വദേശത്തേക്ക് സമയബന്ധിതമായി എത്തിക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനു കഴിഞ്ഞുവെന്നതിൽ ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.