വാഹനാപകടത്തില്‍ പരിക്കേറ്റു വഴിയില്‍ കിടന്നവരെ രക്ഷിച്ചവർക്ക് ആദരം
Saturday, September 21, 2024 7:14 AM IST
കടുത്തുരുത്തി: തിരുവോണത്തലേന്ന് കുറവിലങ്ങാട് കുര്യത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് വഴിയില്‍ കിടന്നവരെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചവരെ നിത്യസഹായകന്‍റെ നേതൃത്വത്തില്‍ ആദരിച്ചു.

കാട്ടാമ്പാക്ക് നിരപ്പേല്‍ രാജേഷ് (48) മക്കളായ അനന്യ (13), അദ്വൈത് (9) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയത്തെ മാധ്യമസ്ഥാപനത്തിലെ ജീവനക്കാരന്‍ സി.ടി. വിജയകുമാര്‍, കുര്യത്തു പ്രവര്‍ത്തിക്കുന്ന ബഡാര്‍ ബസാര്‍ വസ്ത്രവില്പന ശാലയിലെ ജീവനക്കാരി മിനി ബേബി കണ്ണംകുളത്തേല്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടവര്‍ക്ക് തുണയായത്.

രാജേഷും മക്കളും ഓണക്കോടിയെടുക്കുന്നതിന് കുര്യത്തേക്ക് പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തിലെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറി രാജേഷും മക്കളും സഞ്ചരിച്ച ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.

ബൈക്കിനടിയിലകപ്പെട്ട രാജേഷും കുട്ടികളും ഏറേനേരം വഴിയില്‍ കിടന്നു. ഓണത്തിത്തിരക്കുണ്ടായിട്ടും മറ്റു ജീവനക്കാരോടു കാര്യങ്ങള്‍ പറഞ്ഞശേഷം കടയില്‍നിന്ന് ഓടിയെത്തിയാണ് മിനി രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍പ്പെട്ടവരുമായി മെഡിക്കൽ കോളജിൽ പോകാനും മിനി തയാറായി. വിജയകുമാറും സഹായത്തിനുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ട രാജേഷിന്‍റെ ഭാര്യ സന്ധ്യ നിത്യസഹായകന്‍റെ അമ്മവീട് അഗതിമന്ദിരത്തിലെ അമ്മമാരെ പരിചരിക്കുന്ന ജീവനക്കാരിയാണ്.

ഒന്നരവര്‍ഷം മുമ്പ് മിനിയുടെ ഭര്‍ത്താവ് ബേബി അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടന്നു രക്തം വാര്‍ന്നാണ് മരിച്ചത്. വഴിയില്‍ കിടന്ന ബേബിയെ സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ ആരും തയാറാകാതിരുന്നതാണ് ബേബിയുടെ ജീവനെടുത്തതെന്ന് മിനി പറഞ്ഞു.

നിത്യസഹായകന്‍ ട്രസ്റ്റിന്‍റെ പ്രസിഡന്‍റ് അനില്‍ ജോസഫ്, തോമസ് അഞ്ചമ്പില്‍, ചാക്കോച്ചന്‍ കുര്യംതടം, ജെയിംസ് കാവട്ടുപറമ്പില്‍, വി.കെ. സിന്ധു, ജോമിന്‍ ചാലില്‍ തുടങ്ങിയവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെത്തിയാണ് വിജയകുമാറിനേയും മിനിയേയും മെമന്‍റോയും പൊന്നാടയും നല്‍കി ആദരിച്ചത്.