ആകാശപാത : പോര്‍മുഖം തുറന്ന് എംഎല്‍എയും സിപിഎമ്മും
Saturday, June 29, 2024 6:49 AM IST
കോട്ടയം: കോട്ടയത്തെ ആകാശപാതയുടെ പേരില്‍ വാക്പോര് വീണ്ടും മുറുകി. കഴിഞ്ഞ ദിവസം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ആകാശപാത പൊളിച്ചുമാറ്റേണ്ടി വരുമെന്നു പറഞ്ഞതോടെയാണ് കോട്ടയം നഗരത്തിലെ ആകാശപാത വീണ്ടും ചര്‍ച്ചയായത്.

ആകാശപാതയുടെ നിര്‍മാണം തടസപ്പെട്ടു കിടക്കുന്നതിനു പിന്നില്‍ സിപിഎം ജില്ലാ നേതൃത്വത്തിനു പങ്കുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുറന്നടിച്ചു. ഇതിനു പിന്നാലെ തിരുവഞ്ചൂരിനെതിരേ 10 ചോദ്യങ്ങളുന്നയിച്ച് പരസ്യ സംവാദത്തിനു വെല്ലുവിളിച്ച് സിപിഎമ്മും രംഗത്തെത്തി.

സ്ഥലം ഏറ്റെടുക്കാതെ പദ്ധതി ആരംഭിച്ചത് എംഎല്‍എയാണെന്നും സിപിഎം നേതാക്കള്‍ കുറ്റപ്പെടുത്തി. ആകാശപാതയുടെ നിര്‍മാണം ശാസ്ത്രീയ പഠനമില്ലാതെ ആരംഭിച്ചതാണെന്നു പറഞ്ഞ സിപിഎം നിര്‍മാണത്തിലെ അഴിമതിയും ധൂര്‍ത്തും പുറത്തുവന്ന സാഹചര്യത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും നഷ്ടപ്പെടുന്ന പണം എംഎല്‍എ തിരിച്ചടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനു മറുപടിയുമായി ഇന്നലെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം എംഎല്‍എയ്ക്കും ആകാശപാതയ്ക്കും പൂര്‍ണ പിന്തുണയുമായി രംഗത്തെത്തി.

അക്ഷരനഗരിയുടെ അഭിമാനസ്തംഭം ആകേണ്ട സ്‌കൈവാക്ക് നിര്‍മാണം നിരന്തരമായി തടസപ്പെടുത്തുന്ന സര്‍ക്കാരും സിപിഎമ്മും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ആരോപിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷും നേതാക്കളും ആരോപിച്ചു. പദ്ധതിയുടെ നടപടിക്രമങ്ങള്‍ എല്ലാം സുതാര്യമായി പൂര്‍ത്തിയാക്കിയതിനുശേഷമാണ് നിര്‍മാണം ആരംഭിച്ചത്.

നാറ്റ്പാക്കിന്‍റെ പഠനറിപ്പോര്‍ട്ട് പ്രകാരമാണ് പദ്ധതിക്ക് രൂപംനല്‍കിയത്. കോട്ടയത്തിന്‍റെ വികസനം നിരന്തരമായി തടസപ്പെടുത്തുന്ന സിപിഎം സ്‌കൈവാക്ക് പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം കെട്ടിച്ചമച്ച വ്യാജ കത്തിന്‍റെ പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മന്ത്രി ഗണേഷ്‌കുമാറും ചില സിപിഎം നേതാക്കളും നടത്തിയ ഗൂഢാലോചനയാണ് പദ്ധതിക്കെതിരായ നീക്കത്തിനു പിന്നിലെന്നും നേതാക്കള്‍ പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തീര്‍ത്തും ബാലിശമായ വാദങ്ങളാണു മന്ത്രി പറയുന്നത്.

കോട്ടയത്ത് നടക്കുന്ന എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും ചില സിപിഎം നേതാക്കള്‍ എതിര്‍ക്കുകയാണ്. കോട്ടയത്തെ തട്ടിക്കൂട്ട് വികസനം എന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തിരുവഞ്ചൂരിന്‍റെ വര്‍ധിച്ച ഭൂരിപക്ഷം.

മീനച്ചിലാര്‍ നദീസംയോജന പദ്ധതിയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി ആരോപണം നേരിടുന്ന സിപിഎം നേതാവിന്‍റെ തട്ടിപ്പുകള്‍ പുറത്തുവന്നതാണ് ഇപ്പോള്‍ പദ്ധതിക്കെതിരേ ജനശ്രദ്ധ തിരിച്ചുവിടാനുള്ള കാരണം.

പ്രകൃതിസ്‌നേഹത്തിന്‍റെ മറവില്‍ നടത്തുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അധോലോകമായി സിപിഎം നേതൃത്വം മാറിയെന്നും ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, കെപിസിസി ജനറല്‍ സെക്രട്ടറി പി.എ. സലിം, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആകാശപാത പൊളിച്ചുനീക്കണം: എൽഡിഎഫ്

കോട്ടയം: പണിപൂർത്തിയാക്കാൻ സാധിക്കാത്ത ആകാശപാത പൊളിച്ചു മാറ്റണമെന്നും, അല്ലാത്തപക്ഷം അത് അപകട ആകാശപാതയായി മാറുമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മാത്യു. ഇത് വിഭാവനം ചെയ്തവരിൽനിന്നു നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ടു.