സിൻഡിക്കേറ്റ് യോഗം: കാലിക്കട്ട് വൈസ് ചാൻസിലറെ പ്രതിഷേധമറിയിച്ച് അംഗങ്ങൾ
Friday, July 5, 2024 4:55 AM IST
കോഴിക്കോട്: സിൻഡിക്കേറ്റ് അംഗങ്ങൾ അറിയാതെ കാലിക്കട്ട് സർവകലാശാല പദ്ധതികൾ തീരുമാനിക്കുകയാണെന്ന ആരോപണവുമായി സിൻഡിക്കേറ്റ് അംഗങ്ങൾ. സിൻഡിക്കേറ്റ് അംഗങ്ങൾ അറിയാതെ ബാഹ്യശക്തികൾ കാര്യങ്ങൾ തീരുമാനിക്കുന്ന സാഹചര്യം അഭിലഷണീയമല്ലെന്ന് വൈസ് ചാൻസലർ പ്രഫ. ഡോ എം.കെ.ജയരാജിനെ സന്ദർശിച്ച സിൻഡിക്കേറ്റംഗങ്ങളായ എ.കെ.അനുരാജ്, ടി.ജെ.മാർട്ടിൻ, പി.മധു എന്നിവർ ചൂണ്ടിക്കാട്ടി.

അടുത്ത ദിവസം തൃശൂരിൽ നടത്താൻ നിശ്ചയിച്ച പരിപാടി ആസൂത്രണംചെയ്തതു തങ്ങൾ അറിഞ്ഞിട്ടില്ലെന്നും അംഗങ്ങൾ വ്യക്തമാക്കി. എന്നാൽ പരിപാടിയുടെ ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത് സിൻഡിക്കേറ്റ് അംഗങ്ങളുടെയും സെനറ്റ് അംഗങ്ങളുടെയുംകൂടി പേരിലാണെന്നും ഇത്തരത്തിലുള്ള പ്രവർത്തനം അവസാനിപ്പിക്കണമെന്നും സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

10ന് സിൻഡിക്കേറ്റ് യോഗം നിശ്ചയിച്ചതായി വിസി പ്രതികരിച്ചു. എന്നാൽ ഇതുവരെ അംഗങ്ങൾക്ക് ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് എ.കെ.അനുരാജ് പറഞ്ഞു. ഈ മാസം 12ന് എം.കെ.ജയരാജ് വിസി പദവി ഒഴിയാനിരിക്കെയാണു പരാതിയുമായി സിൻഡിക്കേറ്റംഗങ്ങൾ രംഗത്തെത്തിയിക്കുന്നത്