നിയമസഭ കൈയാങ്കളി: യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
നിയമസഭ കൈയാങ്കളി: യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
Saturday, September 14, 2024 3:04 AM IST
കൊച്ചി: ബജറ്റ് അവതരണവേളയില്‍ 2015ല്‍ നിയമസഭയിയിലുണ്ടായ പ്രതിഷേധത്തിനും കൈയാങ്കളിക്കുമിടെ ജമീല പ്രകാശം എംഎല്‍എയെ അപമാനിച്ചെന്ന കേസില്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.

ഡൊമിനിക് പ്രസന്‍റേഷന്‍, ശിവദാസന്‍ നായര്‍, എം.എ. വാഹിദ് എന്നിവര്‍ക്കെതിരായ കേസാണു റദ്ദാക്കിയത്. തിരുവനന്തപുരം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹര്‍ജിയാണു ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ പരിഗണിച്ചത്. ഹർജിക്കാർ അസഭ്യം പറയുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്തുവെന്നായിരുന്നു ജമീല പ്രകാശത്തിന്‍റെ പരാതി.

മാര്‍ഗതടസമുണ്ടാക്കി ബോധപൂര്‍വം ഒരാളെ തടഞ്ഞുവയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ക്രിമിനല്‍ ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങളാണു ഹർജിക്കാര്‍ക്കെതിരേ ചുമത്തിയിരുന്നത്. എന്നാല്‍ ഈ കുറ്റങ്ങള്‍ ചുമത്താന്‍ മതിയായ വസ്തുതകളില്ലെന്നു വിലയിരുത്തിയാണ് കേസിലെ തുടര്‍നടപടികള്‍ കോടതി റദ്ദാക്കിയത്.

ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി എത്തുന്നത് തടയാനുള്ള എല്‍ഡിഎഫ് ആഹ്വാനത്തിന്‍റെ ഭാഗമായി നിയമസഭയ്ക്കകത്തു മന്ത്രിയെ തടയാന്‍ നില്‍ക്കുമ്പോഴാണു സംഭവമെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധമാകാമെന്നല്ലാതെ ബജറ്റ് അവതരിപ്പിക്കാനെത്തുന്ന മന്ത്രിയെ നിയമസഭയില്‍ തടയാന്‍ അംഗത്തിന് അവകാശമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

ഒരാളെ ലക്ഷ്യം കാണാന്‍ അനുവദിക്കാതെ മാര്‍ഗമധ്യേ തടഞ്ഞുവച്ചാലാണു കുറ്റകൃത്യം നിലനില്‍ക്കുക. പരാതിക്കാരിയെ ഹര്‍ജിക്കാര്‍ തടഞ്ഞുവച്ചെങ്കിലും അവകാശമില്ലാത്ത മറ്റൊരു കാര്യം നിര്‍വഹിക്കുന്നതില്‍നിന്നാണു തടഞ്ഞുവച്ചത്.

മന്ത്രി ഭരണഘടനാനുസൃതമായ കൃത്യം നിര്‍വഹിക്കുകയെന്നതായിരുന്നു ഹര്‍ജിക്കാരുടെ ലക്ഷ്യം. അതിനാല്‍, അനധികൃതമായി തടഞ്ഞുവച്ചുവെന്ന കുറ്റം പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി.

ദുരുദ്ദശ്യത്തോടെ ബലപ്രയോഗം നടന്നതായി കരുതാനാകില്ല. അതിക്രമത്തിനു സമാനമായ വിധം ആംഗ്യങ്ങളോടെയും അപമര്യാദയോടെയുള്ള വാക്കുകള്‍ പ്രയോഗിച്ചതായും കാണുന്നില്ല.


മന്ത്രിയെ തടയാന്‍ നിന്ന പരാതിക്കാരിയെ അതില്‍നിന്നു തടയാന്‍ ഹര്‍ജിക്കാര്‍ ശ്രമിച്ചതായാണു മനസിലാകുന്നത്. അതിനാല്‍ ഈ വകുപ്പും നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി.

എങ്ങുമെത്താതെ കൈയാങ്കളി!

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ യുഡിഎഫ് എംഎൽഎമാരെ പ്രതിയാക്കി കേസ് എടുത്തതിലൂടെ ഇടതുസർക്കാർ ഒരുക്കിയ മറുതന്ത്രം ഹൈക്കോടതിയിൽ പൊളിഞ്ഞപ്പോഴും യഥാർഥ കേസ് എങ്ങുമെത്താതെ നിൽക്കുന്നു. കേസ് വലിച്ചുനീട്ടാനുള്ള ഇപ്പോഴത്തെ ഭരണപക്ഷത്തിന്‍റെ ശ്രമത്തിലാണ് കേസ് നടപടികൾ അനന്തമായി നീണ്ടു പോകുന്നത്.

കോണ്‍ഗ്രസ് പക്ഷത്തെ സമ്മർദത്തിലാക്കുന്നതിനാണ് അവരുടെ എംഎൽഎമാർക്കെതിരേ കേസ് എടുത്തത്. കോണ്‍ഗ്രസ് എംഎൽഎമാർ അന്നു പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷത്തെ വനിതാ അംഗങ്ങളെ അക്രമിച്ചു എന്ന തരത്തിൽ കൈയാങ്കളി നടന്നതിനടുത്ത ദിവസങ്ങളിൽ തന്നെ അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ ആരോപിച്ചിരുന്നു. എന്നാൽ നിയമസഭയ്ക്കുള്ളിൽ നടന്ന അക്രമസംഭവങ്ങൾ ലക്ഷക്കണക്കിനാളുകൾ ടെലിവിഷനിലൂടെ തത്സമയം കണ്ടതാണ്. അതുകൊണ്ടുതന്നെ ആ സമയത്ത് ഇതിനു വലിയ വിശ്വസ്യത ലഭിച്ചില്ല.

2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ ശ്രമിച്ചതാണ് അക്രമത്തിലും കൈയാങ്കളിയിലും പൊതുമുതൽ നശിപ്പിക്കലിലും എത്തിച്ചേർന്നത്. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ കുറ്റപത്രത്തിൽ 2.20 ലക്ഷത്തിന്‍റെ പൊതുമുതൽ നശിപ്പിച്ചതായാണ് കുറ്റപത്രത്തിൽ പറയുന്നത്.

2015ൽ നടന്ന സംഭവത്തിൽ 2019ൽ കേസ് കോടതിയിൽ എത്തിയെങ്കിലും ഇപ്പോഴും വിചാരണ ആരംഭിച്ചിട്ടില്ല. പ്രതിഭാഗം സമർപ്പിച്ച വിടുതൽ ഹർജി കീഴ്കോടതിയിൽ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയിലും സുപ്രീകോടതിയിലും വരെ പോയി.

അതിനു ശേഷം നടപടികളിലേക്കു കടന്നപ്പോൾ മതിയായ രേഖകൾ ലഭിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റപത്രം വായിക്കുന്നതു നീട്ടിക്കൊണ്ടു പോയി. ഇതിനിടെയാണ് കഴിഞ്ഞവർഷം നവംബറിൽ വനിതാ എംഎൽഎമാരെ ആക്രമിച്ചെന്നു കാട്ടി മ്യൂസിയം പോലീസിൽ പരാതി നൽകുന്നതും കേസ് രജിസ്റ്റർ ചെയ്യുന്നതും.

കൈയാങ്കളി കേസിൽ കുറ്റപത്രം വായിച്ചെങ്കിലും വിചാരണയിലേക്കു കടന്നിട്ടില്ല. കേസ് കോടതിയിൽ എത്തിയപ്പോൾ പ്രതിപ്പട്ടികയിലുള്ള ഇ.പി. ജയരാജനും കെ.ടി. ജലീലും മന്ത്രിമാരായിരുന്നു. ഇപ്പോൾ രണ്ടാം പിണറായി സർക്കാർ വന്നപ്പോൾ പ്രതിപ്പട്ടികയിലുള്ള വി. ശിവൻകുട്ടി മന്ത്രിസഭാംഗമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.