ലാഹോർ: ഐസിസി ചാന്പ്യൻസ് ട്രോഫി പുരുഷ ഏകദിന ക്രിക്കറ്റിൽ ഇന്ന് ഓസ്ട്രേലിയ- ഇംഗ്ലണ്ട് പോരാട്ടം.

ഇരുടീമും ടൂർണമെന്‍റിലെ ആദ്യ മത്സരത്തിനിറങ്ങുന്നത് ലാഹോറിലെ നവീകരിച്ച ഗദ്ദാഫി സ്റ്റേഡിയത്തിലാണ്. ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം. വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്‌ലർ ഇംഗ്ലണ്ടിനെ നയിക്കും. പാറ്റ് കമ്മിൻസ് പരിക്കിനെ തുടർന്ന് പിൻമാറിയതിനാൽ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുന്നത്.

ഇന്ത്യയോട് 3-0 തോൽവി ഏറ്റുവാങ്ങി പരന്പര നഷ്ടമാക്കി ദുർബലരായി എത്തുന്ന ഇംഗ്ലണ്ടിന് വിജയത്തുടക്കത്തോടെ കരുത്തു തെളിയിച്ച് ആത്മവിശ്വാസം വിണ്ടെടുക്കണം. പരിക്കിന്‍റെ വലയിൽ കുരുങ്ങിയ ഓസീസിന് എത്രകണ്ട് മികവ് പുലർത്താൻ കഴിയുമെന്നതാണ് മറുവശം.


ഓസീസ് നിരയിൽ പേസ് ആക്രമണം നയിക്കേണ്ട ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ പരിക്കിനെ തുടർന്ന് ടൂർണമെന്‍റിൽനിന്ന് പുറത്തായിരുന്നു. ബാറ്റർ മിച്ചൽ മാർഷും കളിക്കില്ല.