13 ലക്ഷത്തിലേറെപ്പേരാണ് എയർ ഷോ കാണാൻ മറീനയിലേക്ക് ഒഴുകിയെത്തിയത്. അതേസമയം, പ്രതിപക്ഷകക്ഷികളും മാധ്യമങ്ങളും സർക്കാരിനെ രൂക്ഷമായാണു വിമർശിക്കുന്നത്. മതിയായ സുരക്ഷയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും അവർ ആരോപിച്ചു.