തൃശൂര്‍: നടി വിന്‍സി അലോഷ്യസിനോടു പരസ്യമായി മാപ്പുപറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോടു മോശമായി പെരുമാറി എന്ന വിന്‍സി അലോഷ്യസിന്‍റെ പരാതി വന്‍വിവാദമായിരുന്നു.

സൂത്രവാക്യം സിനിമയുടെ പ്രമോഷനോടനുബന്ധിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ ഏറ്റുപറച്ചില്‍. വിവാദങ്ങള്‍ക്കുശേഷം ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും ഒരുമിച്ചു പങ്കെടുക്കുന്ന ആദ്യപരിപാടിയായിരുന്നു ഇത്.

എന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഷൈന്‍ പറഞ്ഞു. ഒന്നും മനഃപൂര്‍വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണെന്നും ഷൈന്‍ പറഞ്ഞു.

താന്‍ ആരാധിച്ച വ്യക്തിയില്‍നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായതുകൊണ്ടാണ് പരാതിയുമായി എത്തിയതെന്നും ഷൈനിന്‍റെ കുടുംബത്തെ വേദനപ്പെടുത്തിയതില്‍ ദുഃഖമുണ്ടെന്നും വിന്‍സി പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നും പ്രശ്‌നങ്ങള്‍ പരസ്പരം പറഞ്ഞുതീര്‍ത്തെന്നും ഇരുവരും മാധ്യമങ്ങളോടു വ്യക്തമാക്കി.



“സിനിമയില്‍ മാത്രമല്ല, ആളുകളെ എന്‍റർടെയ്ന്‍ ചെയ്യാനായി ഫണ്‍രീതിയിലുള്ള സംസാരങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവരെ ഹര്‍ട്ട് ചെയ്യുന്നത് പലപ്പോഴും അറിയാറില്ല. എല്ലാവരും ഒരേപോലെയല്ല കാണുന്നതും മനസിലാക്കുന്നതും. ആളുകളുടെ ആശയവുമെല്ലാം വ്യത്യസ്തമാണ്. ഒരേ കാര്യം അഞ്ചു പേര്‍ അഞ്ചു രീതിയിലാണ് എടുക്കുന്നത്. അതു പലപ്പോഴും എനിക്കു മനസിലായിരുന്നില്ല, അങ്ങനെ എന്തെങ്കിലും ഹര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ വിൻസി സോറി.”


“ഞാൻ ആരാധിച്ച വ്യക്തിയില്‍നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായതുകൊണ്ടാണ് പരാതിയുമായി എത്തിയത്. ഷൈനിന്‍റെ കുടുംബത്തെ വേദനപ്പെടുത്തിയതില്‍ ദുഃഖമുണ്ട്. കാര്യങ്ങളെല്ലാം ഷൈന്‍ സമ്മിതിക്കുന്നുണ്ട്. ഈ മാറ്റം കാണുമ്പോള്‍ അദ്ദേഹത്തോടു വലിയ ബഹുമാനം തോന്നുന്നു. ഞാനും പെര്‍ഫെക്ട് ആയ വ്യക്തിയൊന്നുമല്ല. അനാവശ്യമായി ഷൈനിന്‍റെ കുടുംബത്തെ ഇതിലേക്കു വലിച്ചിഴച്ചു എന്നൊരു തോന്നല്‍ എനിക്കുണ്ട്. അത് ഒരു കുറ്റബോധത്തോടെതന്നെ നിലനില്‍ക്കും.”