യാത്രാനുമതി നിഷേധിച്ച സംഭവം: ദുരന്തമുഖത്ത് കേരളത്തോട് ഇതു വേണ്ടിയിരുന്നില്ല: മന്ത്രി വീണാ ജോര്‍ജ്
യാത്രാനുമതി നിഷേധിച്ച സംഭവം: ദുരന്തമുഖത്ത് കേരളത്തോട്  ഇതു വേണ്ടിയിരുന്നില്ല:  മന്ത്രി വീണാ ജോര്‍ജ്
Saturday, June 15, 2024 12:28 AM IST
കൊച്ചി: കുവൈറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കുവൈറ്റിലേക്കു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരേ മന്ത്രി വീണാ ജോര്‍ജ്. ഒരു ദുരന്തമുഖത്ത് കേരളത്തോട് ഇതു വേണ്ടിയിരുന്നില്ലെന്നു മന്ത്രി പറഞ്ഞു.

വിമാനടിക്കറ്റ് ഉള്‍പ്പെടെ വച്ചായിരുന്നു യാത്രയ്ക്കായി കേന്ദ്രത്തിന് അപേക്ഷ നല്‍കിയത്. ഇടപെടലുകള്‍ നടത്തി കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കാര്യങ്ങള്‍ എത്തിക്കുന്നതിനാണ് പ്രതിനിധിയെ അയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

സര്‍ക്കാരിന്‍റെ പ്രതിനിധി അവിടെയുണ്ടാകുമ്പോള്‍ തീര്‍ച്ചയായും അതിന്‍റെ ഗുണം നമ്മുടെ ആളുകള്‍ക്ക് ഉണ്ടാകുമായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണു പോകാന്‍ തീരുമാനിച്ചത്. മരിച്ച ഇന്ത്യക്കാരില്‍ പകുതിയിലധികവും കേരളത്തില്‍നിന്നുള്ളവരാണ്.

പരിക്കേറ്റ് ചികിത്സയിലുള്ളവരില്‍ കൂടുതലും മലയാളികളാണ്. അതുകൊണ്ടാണ് അവര്‍ക്കൊപ്പം നില്‍ക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് നേരിട്ടു പോകാനും തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.