വിവാദത്തിനുള്ള സമയമല്ല; പ്രവാസലോകം കണ്ട ഏറ്റവും വലിയ ദുരന്തം: മുഖ്യമന്ത്രി
വിവാദത്തിനുള്ള സമയമല്ല;  പ്രവാസലോകം കണ്ട ഏറ്റവും  വലിയ ദുരന്തം: മുഖ്യമന്ത്രി
Saturday, June 15, 2024 12:28 AM IST
കൊച്ചി: മന്ത്രി വീണാ ജോര്‍ജിന് കുവൈറ്റിലേക്കു പോകാന്‍ കഴിയാത്തതില്‍ ശരിയല്ലാത്ത നടപടിയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇതു വിവാദത്തിന്‍റെ സമയമല്ല. ഇക്കാര്യം പിന്നീട് ചര്‍ച്ചചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും കുവൈറ്റ് സര്‍ക്കാരും ശരിയായ ഇടപെടല്‍ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ ജീവനാഡിയാണ് പ്രവാസികള്‍. പ്രവാസലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റിലുണ്ടായത്. പ്രവാസികളുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഉറ്റവര്‍ക്ക് താങ്ങാവുന്നതിലും അധികമാണ് ഈ ദുരന്തം. ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ കുവൈറ്റ് സര്‍ക്കാരും ശ്രദ്ധിക്കുമെന്നാണു വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്‌ടപരിഹാരം കുവൈറ്റ് സര്‍ക്കാര്‍ നല്‍കുമെന്നാണ് കരുതുന്നത്. കേന്ദ്രസര്‍ക്കാരും ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.