മാലിന്യ സംസ്‌കരണം: വിദ്യാര്‍ഥികളെ ബോധവത്കരിക്കാൻ അധ്യാപകരെ പ്രാപ്തരാക്കണമെന്ന് ഹൈക്കോടതി
മാലിന്യ സംസ്‌കരണം: വിദ്യാര്‍ഥികളെ ബോധവത്കരിക്കാൻ അധ്യാപകരെ പ്രാപ്തരാക്കണമെന്ന് ഹൈക്കോടതി
Saturday, June 15, 2024 12:28 AM IST
കൊച്ചി: മാലിന്യസംസ്‌കരണത്തിന് വിദ്യാര്‍ഥികളെ ബോധവത്കരിക്കാൻ അധ്യാപകരെ പ്രാപ്തരാക്കണമെന്നു ഹൈക്കോടതി. അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ കരിക്കുലത്തില്‍ ബോധവത്കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് സ്‌കൂള്‍ കരിക്കുലത്തില്‍ മാലിന്യസംസ്‌കരണത്തെക്കുറിച്ചുള്ള ബോധവത്കരണ പാഠങ്ങളും ഉള്‍പ്പെടുത്തിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും കോടതിയില്‍ ഹാജരായിരുന്നു.

“എന്‍റെ സ്‌കൂള്‍ വൃത്തിയുള്ള സ്‌കൂള്‍” എന്ന സന്ദേശം വിദ്യാര്‍ഥികളില്‍ എത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തിലുള്ള നിര്‍ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യാപകര്‍ക്കു നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ബ്രഹ്മപുരത്ത് മാലിന്യമലയ്ക്ക് തീ പിടിച്ചതിനെത്തുടര്‍ന്ന് സ്വമേധയാ എടുത്ത കേസാണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസും ജസ്റ്റീസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്.

സംസ്ഥാനത്തെ കോര്‍പറേഷനുകളില്‍ മാലിന്യസംസ്‌കരണത്തിനായി ഒരുക്കിയ സൗകര്യങ്ങളും കോടതി വിലയിരുത്തി. മാലിന്യസംസ്‌കരണത്തിന്‍റെ കാര്യത്തിൽ ദീർഘകാല പദ്ധതി വേണമെന്നും കോടതി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.