• Logo

Allied Publications

Middle East & Gulf
വിദേശ തൊഴിൽ തട്ടിപ്പ്: പ്രവാസി ലീഗൽ സെല്ലിന്‍റെ നിവേദനത്തിൽ കേരള സർക്കാർ രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
Share
കുവൈറ്റ് സിറ്റി: വിദേശതൊഴിൽ തട്ടിപ്പ് കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന പ്രവാസി ലീഗൽ സെല്ലിന്‍റെ നിവേദനത്തിൽ കേരള സർക്കാർ രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.

കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ അങ്ങോളമിങ്ങോളം വിദേശ തൊഴിൽ തട്ടിപ്പ് കേസുകൾ വ്യാപകമായി നടക്കുന്നതായും ശക്തമായ നിയമനടപടികൾ സാഹചര്യത്തിൽ എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രവാസി ലീഗൽ സെൽ ഹൈക്കോടതിയിൽ ഹർജിനൽകിയത് .

കോവിഡിനെ തുടർന്ന് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി കേരളത്തിൽ നിന്നും പുറപ്പെടുന്നവരുടെ എണ്ണത്തിൽ വൻവർധനവ് ഉണ്ടായിട്ടുണ്ട് എന്നും അതോടൊപ്പമുണ്ടാക്കുന്ന തട്ടിപ്പുകളും കൂടുന്നതായി ഹർജിയിൽ പറയുന്നു.

വിദേശപഠനത്തിനായി കുട്ടികളെ അയക്കുന്ന ഏജൻസികൾ നിലവിൽ ഇന്ത്യൻ എമിഗ്രേഷൻ നിയമത്തിനു പുറത്താണ്. ഇത്തരം അവസരങ്ങൾ മുതലെടുത്താണ് വൻ തട്ടിപ്പുകൾ തുടർച്ചയായി നടക്കുന്നത്. ഗാർഹിക ജോലിക്കെന്നു പറഞ്ഞു സന്ദർശക വിസയിലും മറ്റും മനുഷ്യകടത്തുപ്പെടെയുള്ള കേസുകൾ വർധിച്ചുവരുന്നതായും ഹർജിയയിൽ പറയുന്നുണ്ട്.

നോർക്കയുടെ നേതൃത്വത്തിൽ കൂടുതൽ ബോധവൽകരണനടപടികളും വ്യാജ ഏജൻസികൾക്കെതിരെയുള്ള നടപടി ശക്തപ്പെടുത്തണമെന്നും മറ്റും ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം കേരള സർക്കാരിന് നിവേദനം നൽകിയിരുന്നു. ഈ നിവേദനത്തിൽ രണ്ട് മാസത്തിനകം തീരുമാനമെടുക്കണം എന്നാണ് ജസ്റ്റിസ് ടി. ആർ. രവി അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി നിർദേശിക്കുന്നത്.

വിദേശ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകളാണ് കേരളത്തിൽ അങ്ങോളമിങ്ങോളം അടുത്തിടെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇവ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതിയുടെ ഇടപെടൽ ആശ്വാസമുണ്ടുക്കുന്നതാണ് എന്ന് ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്‍റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത് , വൈസ് പ്രസിഡന്റ് ചാൾസ് പി ജോർജ് എന്നിവർ പറഞ്ഞു.

ചെമ്പൻ ഹുസൈന്‍റെ കുടുംബത്തിന് സഹായമേകി അബുദാബി കെഎംസിസി.
അബുദാബി: അബുദാബി കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റിയുടെ റഹ്‌മ (ഫാമിലി വെൽഫെയർ സ്കീം) പദ്ധതിയുടെ ഭാഗമായുള്ള ഫണ്ട് കൈ
വയനാട് പുനരധിവാസം: കേളി 50 ലക്ഷം രൂപ കൈമാറി.
തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിലേക്ക് കേളി കലാ സാംസ്കാരിക വേദി പ്രഖ്യാപ
കേളി പുരസ്‌കാര വിതരണം പൂർത്തിയായി.
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2023 24 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാര വിതരണം(പ്രതീക്ഷ) പൂർത്തിയായി.
സർക്കാർ വിമർശനം; സൗദിയിൽ റിട്ട. അധ്യാപകന് 30 വർഷം തടവ്.
റിയാദ്: സോഷ്യൽ മീഡിയയിൽ സർക്കാരിനെ വിമർശിച്ച മുഹമ്മദ് അൽ ഗംദി എന്ന റിട്ട.
കുവൈറ്റിലെ സിഎസ്ഐ സഭകളുടെ സംയുക്ത ആരാധന വെള്ളിയാഴ്ച.
കുവൈറ്റ് സിറ്റി: സിഎസ്ഐ സഭയുടെ സംയുക്ത ആരാധന സഭാ സ്ഥാപക ദിനമായ സെപ്റ്റംബർ 27ന് സെന്‍റ് പോൾസ് അഹമ്മദി ചർച്ചിൽ വച്ച് 12