• Logo

Allied Publications

Middle East & Gulf
ഇറക്കുമതി റോസാപ്പൂ അത്ര പോരാ..! കൃഷി ചെയ്തുണ്ടാക്കാൻ സൗദി
Share
റിയാദ്: സൗദിയിൽ റോസാപ്പൂ കൃഷി വിപുലപ്പെടുത്താൻ തീരുമാനം. രാജ്യത്ത് വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഇത്തരത്തിലുള്ള നീക്കം. ഇറക്കുമതി ചെയ്യുന്ന റോസാപ്പൂക്കളുടെ ഉയർന്നവിലയും ഗുണനിലവാരമില്ലായ്മയും മറികടക്കുക എന്നതും ലക്ഷ്യമാണെന്ന് അധികൃതർ അറിയിച്ചു.

കൃഷി വ്യാപകമാകുന്നതോടെ സൗദിയിൽനിന്നു റോസാപ്പൂക്കൾ ഗൾഫ് രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. റോസാപ്പൂ കൃഷിക്ക് പരമാവധി പ്രോത്സാഹനങ്ങൾ നൽകുമെന്നു സൗദി കൃഷി മന്ത്രാലയം വെളിപ്പെടുത്തി.

കൃഷി ചെയ്യുന്നവർക്കു ടിഷ്യു തൈകൾ ലഭ്യമാക്കും. ഇതുവഴി വലിയ വിളവ് ഉണ്ടാകുന്നതിനൊപ്പം ഉത്പാദനച്ചെലവ് കുറയ്ക്കാനും കഴിയും. റോസ് കൃഷിയിൽ താൽപര്യം പ്രകടിപ്പിക്കുന്നവർക്ക് അനുയോജ്യമായ കൃഷിഭൂമി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

പദ്ധതിച്ചെലവിന്‍റെ 70 ശതമാനം കാർഷിക വികസന ഫണ്ടിൽനിന്നു വായ്പയായി അനുവദിക്കും.

വയനാട് പുനരധിവാസം: കേളി 50 ലക്ഷം രൂപ കൈമാറി.
തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിലേക്ക് കേളി കലാ സാംസ്കാരിക വേദി പ്രഖ്യാപ
കേളി പുരസ്‌കാര വിതരണം പൂർത്തിയായി.
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2023 24 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാര വിതരണം(പ്രതീക്ഷ) പൂർത്തിയായി.
സർക്കാർ വിമർശനം; സൗദിയിൽ റിട്ട. അധ്യാപകന് 30 വർഷം തടവ്.
റിയാദ്: സോഷ്യൽ മീഡിയയിൽ സർക്കാരിനെ വിമർശിച്ച മുഹമ്മദ് അൽ ഗംദി എന്ന റിട്ട.
കുവൈറ്റിലെ സിഎസ്ഐ സഭകളുടെ സംയുക്ത ആരാധന വെള്ളിയാഴ്ച.
കുവൈറ്റ് സിറ്റി: സിഎസ്ഐ സഭയുടെ സംയുക്ത ആരാധന സഭാ സ്ഥാപക ദിനമായ സെപ്റ്റംബർ 27ന് സെന്‍റ് പോൾസ് അഹമ്മദി ചർച്ചിൽ വച്ച് 12
കോഴിക്കോടൻ ഫെസ്റ്റ് ജനുവരി നാലു മുതൽ അബുദാബിയിൽ.
അബുദാബി: കോഴിക്കോടിന്‍റെ കലയും സംസ്കാരവും രുചി വൈവിധ്യങ്ങളും സമ്മേളിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ് സീസൺ രണ്ടിന് ജനുവരി