ഏറ്റുമാനൂർ: വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ് അപകടാവസ്ഥയിൽ നിൽക്കുന്ന മാവ് വെട്ടിനീക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ഏറ്റുമാനൂർ-നീണ്ടൂർ റോഡിൽ പെരുമ്പുഴയിലെ വളവിനോടു ചേർന്നാണ് കൂറ്റൻ മാവ് അപകടാവസ്ഥയിൽ നിൽക്കുന്നത്. മാവിനു സമീപത്ത് നിൽക്കുന്ന തെങ്ങും അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്.

ഒരു മാസം മുമ്പ് ട്രെയിലർ ലോറി ഇടിച്ചു കയറിയതിനെത്തുടർന്ന് മാവിന്‍റെ വലിയ ശിഖരം റോഡ് പുറമ്പോക്കിലുള്ള വീടിനു മുകളിലേക്കു വീണിരുന്നു. വീടിന്‍റെ മേൽക്കൂര അപ്പാടെ തകർന്നു. ഈ അപകടത്തെത്തുടർന്ന് തെങ്ങിലേക്ക് മാവിന്‍റെ ശിഖരം ഇടിച്ചു നിന്നതോടെ തെങ്ങും ഏതു നിമിഷവും അപകടം സൃഷ്ടിക്കാവുന്ന അവസ്ഥയിലാണ്. നിരന്തരം അപകടങ്ങൾ സംഭവിക്കുന്ന വളവിനോടു ചേർന്നു നിൽക്കുന്ന മാവ് വെട്ടിനീക്കണമെന്ന ആവശ്യം നാളുകളായി നിലനിൽക്കുമ്പോഴാണ് ഈ അപകടം സംഭവിച്ചത്.

റോഡിനു മറുവശത്തുള്ള 11 കെവി ലൈൻ ഉൾപ്പെടെയുള്ള വൈദ്യുതി ലൈനുകൾക്ക് മുകളിലേക്കാണ് മാവിന്‍റെ ശിഖരങ്ങൾ പടർന്നു നിൽക്കുന്നത്. മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ ഏതു നിമിഷവും ഇവിടെ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്.

മാവ് വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ഉൾപ്പെടെ സംഘടനകളും നാട്ടുകാരും പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗത്തിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ല. പഞ്ചായത്ത് കമ്മിറ്റി വിഷയത്തിൽ ഇടപെടുകയും മാവും തെങ്ങും വെട്ടിമാറ്റാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകുകയും വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.