കോട്ടയം: അപകടകരമായ രീതിയില്‍ വഴിയരികിലും പൊതുസ്ഥലത്തും നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി വെട്ടിമാറ്റാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദേശം.

ദുരന്തനിവാരണ നിയമപ്രകാരം മരങ്ങള്‍ വെട്ടിമാറ്റുന്നതിനടക്കമുള്ള നടപടികള്‍ ആവശ്യപ്പെട്ടുള്ള ഉത്തരവുകള്‍ യഥാസമയം പാലിക്കുന്നുണ്ടെന്ന് നഗരസഭ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടികള്‍ നേരിടേണ്ടിവരുമെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഒരുകോടി രൂപ ഉപയോഗിച്ചു ദുരന്തനിവാരണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ തദ്ദേശ സ്വയംഭരണവകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

മണിമല വില്ലേജില്‍ ഭിന്നശേഷിക്കാര്‍ക്കായി സംയോജിത പുനരധിവാസ ഗ്രാമപദ്ധതിക്കായി കണ്ടെത്തിയ സ്ഥലം സാമൂഹിക നീതിവകുപ്പിനു കൈമാറുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നു ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് യോഗത്തില്‍ ആവശ്യപ്പെട്ടു. പുതുതായി അനുവദിക്കുന്ന പാറമടകള്‍ക്കു മൈനിംഗ് പ്ലാന്‍ പ്രകാരം ഉപയോഗശേഷം റീഫില്‍ ചെയ്യാനോ, വേലിക്കെട്ട് സ്ഥാപിക്കാനോ ഉള്ള നിബന്ധനകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ടെന്ന് ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു.

ഇറഞ്ഞാല്‍-തിരുവഞ്ചൂര്‍ റോഡില്‍ മോസ്‌കോ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് റോഡ് തിരികെ കൈമാറിയിട്ടുണ്ടെന്നു ജല അഥോറിട്ടി അറിയിച്ചു. പുനരുദ്ധാരണം നടന്നുവരുന്ന മറ്റു റോഡുകള്‍ മഴ മാറിയാലുടന്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ജല അഥോറിട്ടി യോഗത്തില്‍ അറിയിച്ചു.

മീനച്ചിലാറ്റിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിക്കുന്നുവെന്ന പരാതി പരിശോധിച്ചു മലിനീകരണ നിയന്ത്രണബോര്‍ഡ് ജില്ലാ വികസന സമിതിക്കു റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

വലിയ തോതില്‍ എക്കല്‍ വന്നടിഞ്ഞിരിക്കുകയാണെന്നും ചെറിയ തോടുകളിലെയും പുഴകളിലെയും മാലിന്യം നീക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ ഒരു ഡോക്ടറുടെ സേവനമേ നിലവിലുള്ളൂവെന്നും കൂടുതല്‍ ഡോക്ടര്‍മാരെ അടിയന്തരമായി നിയമിക്കണമെന്നും അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ ആവശ്യപ്പെട്ടു.

ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് പുത്തന്‍കാല, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.