കോട്ടയം: വിഴിഞ്ഞത്തെ കോട്ടയം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ കോട്ടയത്തെ ഉൾനാടൻ ജലഗതാഗതത്തെ ഉടൻതന്നെ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കറുത്തേടം-തെള്ളകം-അടിച്ചിറ റോഡ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റുമാനൂർ സിവിൽസ്റ്റേഷൻ, കോടതി സമൂച്ചയം എന്നിവകൂടി സമീപ ഭാവിയിൽ പൂർത്തിയാക്കുമെന്നും മന്ത്രികൂട്ടിചേർത്തു. ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.

ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, നഗരസഭാഗങ്ങളായ മാത്യു കുര്യൻ, സിന്ധു കറുത്തേടം, പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ടി.എസ്. ജയരാജ്, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർ പി.ബി. വിമൽ, അസിസ്റ്റന്‍റ് എൻജിനിയർ ആർ. രൂപേഷ് എന്നിവർ പങ്കെടുത്തു.